Venniyoor.com

Venniyoor.com പ്രാദേശിക വാർത്തകളും പ്രധാന വാർത്തകളും ഇനി വേഗത്തിൽ

കണ്ണൂർ സെൻട്രൽജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. ...
25/07/2025

കണ്ണൂർ സെൻട്രൽ
ജയിലിൽനിന്നു ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽനിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം വീട് വളഞ്ഞ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ഗോവിന്ദച്ചാ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി.
▪️▪️▪️▪️▪️▪️▪️▪️
*വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക*

*വാർത്തകൾ വേഗത്തിൽ*
Whatsapp Group👇

https://chat.whatsapp.com/JG2G1jTGhI99IWwP9s0iu8?mode=r_ടി

https://chat.whatsapp.com/BrYz6OBtwddHC2eBlXvPKM

*വാർത്തകൾ ഇനി നിങ്ങൾക്കും അയക്കാം*
*🪀 7907 50 26 26*
*🪀 9745 15 93 03*

ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. ...
25/07/2025

ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്. ഇയാളുടെ വധശിക്ഷ നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
സംസ്ഥാന വ്യാപകമായി ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം 5 മണിയോടെയാണ് ജയിൽ അധികൃതർ പ്രതികളെ അകത്തു കയറ്റുന്നത്. സെല്ലിനകത്ത് ഗോവിന്ദച്ചാമി ഇല്ലെന്ന വിവരം രാവിലെ 7 മണിയോടെയാണ് സ്ഥിരീകരിച്ചത്. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം.
സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് രാവിലെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന.
▪️▪️▪️▪️▪️▪️▪️▪️
*വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക*

*വാർത്തകൾ വേഗത്തിൽ*
Whatsapp Group👇

https://chat.whatsapp.com/JG2G1jTGhI99IWwP9s0iu8?mode=r_ടി

https://chat.whatsapp.com/BrYz6OBtwddHC2eBlXvPKM

*വാർത്തകൾ ഇനി നിങ്ങൾക്കും അയക്കാം*
*🪀 7907 50 26 26*
*🪀 9745 15 93 03*

*14000 ത്തോളം അംഗങ്ങൾ ഉള്ള വെന്നിയൂർ. കോമിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 7907 50 26 26*

www.newsshortkerala.com
*👆ᴊᴏɪɴ ᴛᴏ ɢᴇᴛ ʟɪᴠᴇ ɴᴇᴡs ϙᴜɪᴄᴋʟʏ*

24/07/2025

സിപിഐ മലപ്പുറം ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള AITUC കുടുംബ സംഗമം അരീക്കോട് നിന്നും തത്സമയം

: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന മെഡിക്കൽ ബുള്ളറ്റിൻ...
21/07/2025

: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി ഇന്ന് പുറത്തുവിട്ടിരുന്നു. രക്തസമ്മർദവും ഉൾപ്പെടെ സാധാരണനിലയിലായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി വിഎസ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം.
▪️▪️▪️▪️▪️▪️▪️▪️
*വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക*

*വാർത്തകൾ വേഗത്തിൽ*
Whatsapp Group👇

https://chat.whatsapp.com/JG2G1jTGhI99IWwP9s0iu8?mode=r_ടി

https://chat.whatsapp.com/BrYz6OBtwddHC2eBlXvPKM

*വാർത്തകൾ ഇനി നിങ്ങൾക്കും അയക്കാം*
*🪀 7907 50 26 26*
*🪀 9745 15 93 03*

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന മെഡിക്...
21/07/2025

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി ഇന്ന് പുറത്തുവിട്ടിരുന്നു. രക്തസമ്മർദവും ഉൾപ്പെടെ സാധാരണനിലയിലായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
ഇന്ന് വൈകിട്ട് 3.20 നായിരുന്നു വിഎസ് അച്യുതാനന്ദന്റെ അന്ത്യം സംഭവിച്ചത്.

കഴിഞ്ഞ കുറച്ചുനാളുകളായി വിഎസ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ കഴിയുകയായിരുന്നു അദ്ദേഹം.
▪️▪️▪️▪️▪️▪️▪️▪️
*വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ യുട്യൂബ്, ഫേസ് ബുക്ക് പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുക*

*വാർത്തകൾ വേഗത്തിൽ*
Whatsapp Group👇

https://chat.whatsapp.com/JG2G1jTGhI99IWwP9s0iu8?mode=r_ടി

https://chat.whatsapp.com/BrYz6OBtwddHC2eBlXvPKM

*വാർത്തകൾ ഇനി നിങ്ങൾക്കും അയക്കാം*
*🪀 7907 50 26 26*
*🪀 9745 15 93 03*

*14000 ത്തോളം അംഗങ്ങൾ ഉള്ള വെന്നിയൂർ. കോമിൽ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക

20/07/2025

സി പി ഐ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സൗഹൃദ സംഗമം. കാരാട്‌

13/07/2025

തത്തമംഗലം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിക്കുന്നു.

05/07/2025

വേങ്ങര മണ്ഡലം എസ് എസ് എല്‍ സി . പ്ലസ് ടു ടോപ്പേഴ്‌സ് മീറ്റ്‌

23/06/2025

17/06/2025

കലാശകൊട്ട് നിലമ്പൂരിൽ നിന്നും തത്സമയം

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമ...
16/06/2025

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ; പരിക്കേറ്റവർക്കും കുടുംബാംഗങ്ങളെ നഷ്ടമായ ഡോക്ടർമാർക്കും 20 ലക്ഷം; ആകെ ആറു കോടി രൂപയുടെ സഹായ പാക്കേജ്
ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്ക് ഒപ്പമെന്നും മെഡിക്കൽ പഠന കാലത്തെ ഹോസ്റ്റൽ ജീവിതം ഓർമ്മിപ്പിച്ച

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മാദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസമേകാൻ ആറു കോടി രൂപയുടെ (2.5 മില്യൺ ദിർഹത്തിന്റെ) സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഡോക്ടറും ആരോഗ്യ സംരംഭകനുമായ ഷംഷീർ വയലിൽ. ബോയിംഗ് 787 വിമാനം ഇടിച്ചിറങ്ങി ജീവൻ നഷ്ടമായ എംബിബിഎസ് വിദ്യാർത്ഥികളായ ജയപ്രകാശ് ചൗധരി (ബാർമേർ, രാജസ്ഥാൻ), മാനവ് ഭാദു (ശ്രീ ഗംഗാ നഗർ, രാജസ്ഥാൻ), ആര്യൻ രജ്പുത് (ഗ്വാളിയോർ, മധ്യപ്രദേശ്), രാകേഷ് ദിഹോറ (ഭാവ് നഗർ, ഗുജറാത്ത്) എന്നിവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം ഡോ. ഷംഷീർ സാമ്പത്തിക സഹായം നൽകും. ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർത്ഥികൾക്കും അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്‍ടമായ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും 20 ലക്ഷം രൂപ വീതം ലഭ്യമാക്കും.

"വ്യക്തിപരമായി ആഘാതമേല്പിച്ച ദുരന്തം"

മെഡിക്കൽ പഠന കാലത്ത് ഏറെ കൂടിച്ചേരലുകൾ നടക്കുന്ന ഹോസ്റ്റലും മെസ്സും നടുക്കുന്ന ദുരന്തത്തിന് വേദിയായത് ഞെട്ടിപ്പിച്ചതായി ഡോ. ഷംഷീർ പറഞ്ഞു. ഹോസ്റ്റലിൽ നിന്നുള്ള അപകട ദൃശ്യങ്ങൾ കണ്ടപ്പോൾ മംഗലാപുരത്തെ കസ്തൂർബ മെഡിക്കൽ കോളേജിലും ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിലും സ്വന്തം മെഡിക്കൽ വിദ്യാഭ്യാസ സമയത്ത് സമാനമായ ഹോസ്റ്റലുകളിൽ താമസിച്ചിരുന്ന ഓർമകളാണ് മനസിലെത്തിയത്. ഈ വിദ്യാർത്ഥികളും അവരുടെ ചുറ്റുപാടുകളും ഡോക്ടറെന്ന നിലയിൽ ഏറെ പരിചിതമാണ്. ഹോസ്റ്റലിലും മെസ്സിലുമുള്ള ക്ലിനിക്കൽ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പുകൾ, മെസിലെ മേശയ്ക്കു ചുറ്റുമുള്ള വർത്തമാനങ്ങൾ, ക്ഷീണിപ്പിക്കുന്ന ഷിഫ്റ്റിന് ശേഷമുള്ള ഹോസ്റ്റൽ മുറിയിലെ വിശ്രമം എന്നിവയുടെയൊക്കെ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഡോക്ടർമാരുടെ സ്വഭാവത്തെ തന്നെ സ്വാധീനിക്കുന്ന ആ സാഹചര്യങ്ങളിലേക്ക് വൻ ദുരന്തം ഇരച്ചെത്തി ജീവൻ അപഹരിക്കുകയെന്നത് ഹൃദയഭേദകമാണ്. ആരോഗ്യ സേവനങ്ങൾ ആഗ്രഹിച്ച്, ലക്ഷ്യത്തിലേക്കെത്തും മുൻപ് വിട പറഞ്ഞ മെഡിക്കൽ വിദ്യാർത്ഥികളുടെ ആഗ്രഹങ്ങൾ സഫലമാക്കാനും അവരുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകാനുമാണ് സഹായം. സമാനമായ നിരവധി ദുരന്തങ്ങളിൽ കൈത്താങ്ങേകിയിട്ടുണ്ടെങ്കിലും അഹമ്മദാബാദിലെ മെഡിക്കൽ വിദ്യാർത്ഥികളുടെയും ഡോക്ടർമാരുടെയും അസാധാരണ സാഹചര്യം ദീർഘകാലമായി മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന തന്നെ വ്യക്തിപരമായി ഏറെ ബാധിച്ചതായും ഡോ. ഷംഷീർ അബുദാബിയിൽ പറഞ്ഞു.

ദുരന്തബാധിതരായ വിദ്യാർത്ഥികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി പ്രവർത്തിക്കുന്ന ബി.ജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷനുമായി ചേർന്ന് സഹായം ആവശ്യമായവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.

മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി റിതേഷ് കുമാർ ശർമ്മ അടക്കമുള്ള സാരമായി പരിക്കേറ്റവർക്കാണ് 20 ലക്ഷം രൂപയുടെ സഹായം ലഭിക്കുക. കാലിന് ഗുരുതരമായ പരിക്കുകളോടെ മണിക്കൂറുകളോളം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ റിതേഷിനോപ്പം പരിക്കേറ്റ സുഹൃത്തുക്കളും അപകട നില തരണം ചെയ്തിട്ടുണ്ട്.

ഉച്ചഭക്ഷണ സമയത്ത് കോളേജിലെ അതുല്യം ഹോസ്റ്റൽ സമുച്ചയത്തിൽ ഇടിച്ചുകയറിയ വിമാനം വിദ്യാർത്ഥികളുടെ താമസസ്ഥലങ്ങളും ഡൈനിംഗ് ഹാളും തകർത്തിരുന്നു. ചിതറിക്കിടന്ന പുസ്തകങ്ങളും സാധനങ്ങളും പ്ലേറ്റുകളും ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചിത്രങ്ങളായി. വിദ്യാർത്ഥികളെയും ഡോക്ടർമാരുടെ കുടുംബങ്ങളെയും താൽക്കാലികമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ് അധികൃതർ. താമസസ്ഥലം മാത്രമല്ല, സഹപാഠികളും പ്രിയപ്പെട്ട വസ്തുക്കളും വിലപ്പെട്ട രേഖകളും മെഡിക്കൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും നഷ്ടമായി. വൈകാരിക പിന്തുണയ്‌ക്കൊപ്പം മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ഇവർക്കും കുടുംബങ്ങൾക്കും ഒപ്പമുണ്ടെന്ന സന്ദേശം നൽകാനാണ് ഡോ. ഷംഷീർ പിന്തുണയിലൂടെ ലക്ഷ്യമിടുന്നത്.

Address

Venniyur
Venniyur
676508

Alerts

Be the first to know and let us send you an email when Venniyoor.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share