Fathima Fadhiya

  • Home
  • Fathima Fadhiya

Fathima Fadhiya Video Creatives

01/03/2025

#നമ്മുടെ #ഒരു #ഷെയർ #കൊണ്ട് #ഒരു #പക്ഷേ #രണ്ട് #ജീവനുകൾ #രക്ഷപ്പെട്ടേക്കാം...!!! #ഈ #കുരുന്നുകളെ #കൈ #വിടരുതേ..😭

അസ്സലാമു അലൈക്കും...
എന്റെ പേര് ഷംല എന്നാണ്.
ഏതൊരു ഉമ്മമാര് വിചാരിക്കുന്നതുപോലെ എനിക്കും എന്റെ മകളെ രക്ഷിക്കണം. (FADHIYA)(14) എന്ന എന്റെ മകൾക്ക് കഴിഞ്ഞ മൂന്നര വർഷത്തോളക്കാലമായി.നെസ്ടിയോ ബ്ലാസ്‌റ്റോസിസ് എന്നെ അപൂർവ രോഗം പിടിപെട്ടിട്ട്.. അന്നുമുതൽ ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല. ഇതേ അസുഖം തന്നെയാണ് എന്റെ മൂത്തമകൾക്ക്(FATHIMA )23 ഞങ്ങൾ കൊണ്ടുപോവാത്ത ഹോസ്പിറ്റലുകളും ഇല്ല കാണിക്കാത്ത ഡോക്ടർമാരും ഇല്ല. ഇപ്പോ ട്രീറ്റ്മെന്റ് നടത്തുന്നത് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലും. ചെന്നൈയിൽ തന്നെയുള്ള എംജിഎം ഹോസ്പിറ്റലുമാണ്. ഇപ്പൊ എന്റെ മോള് എംജിഎം ഹോസ്പിറ്റലിലെ ഐസിയുവിൽ ആണുള്ളത്. എത്രയും പെട്ടെന്ന് തന്നെ സർജറി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്റെ മകളുടെ ജീവൻ രക്ഷിക്കണമെങ്കിൽ നിങ്ങൾ ഓരോരുത്തരും കഴിയുന്നതു പോലെ ഒന്ന് സഹായിക്കണം. എന്റെ രണ്ടു മക്കളെ മരുന്നിനു പോലും ഒരു മാസം (4.50 ലക്ഷം രൂപ വരുന്നുണ്ട് )ഇനി എന്റെ മോളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ കഴിയുന്ന പോലെ ഒന്ന് സഹായിക്കണേ. എനിക്കിങ്ങനെ പറയാൻ മറ്റ് ആരും തന്നെ ഇല്ല എന്നെ സഹാക്കുവാനും മറ്റാരും ഇല്ല എനിക്ക് ഈ ഭൂമിയിൽ ആകെയുള്ള സമ്പാദ്യം എന്റെ ഈ രണ്ടു പെൺമക്കൾ മാത്രമാണ്. ഇനി എനിക്ക് നിങ്ങൾ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. പടച്ചോനെ വിചാരിച്ച് കൈവിടരുത്.

Fathima farhana. F
Ac/no-14290100183624
Ifsc code -FDRL0001429
Federal bank
Cottonhill branch
Trivandrum

GPNO:90 74 83 26 38
GP NO:62 82 07 47 34
GP NO: 90 37 24 53 81

25/02/2025

അസ്സലാമു അലൈക്കും എന്റെ പേര് ഷംല എന്നാണ് ഏതൊരു ഉമ്മമാര് വിചാരിക്കുന്നതുപോലെ എനിക്കും എന്റെ മകളെ രക്ഷിക്കണം. (FADHIYA)(14) എന്നെ എന്റെ മകൾക്ക് കഴിഞ്ഞ മൂന്നര വർഷത്തോളക്കാലമായി.നെസ്ടിയോ ബ്ലാസ്‌റ്റോസിസ് എന്നെ അപൂർവ രോഗം പിടിപെട്ടിട്ട്.. അന്നുമുതൽ ഞാൻ അനുഭവിക്കാത്ത വേദനകൾ ഇല്ല. ഇതേ അസുഖം തന്നെയാണ് എന്റെ മൂത്തമകൾക്ക്(FATHIMA )23 ഞങ്ങൾ കൊണ്ടുപോവാത്ത ഹോസ്പിറ്റലുകളും ഇല്ല കാണിക്കാത്ത ഡോക്ടർമാരും ഇല്ല. ഇപ്പോ ട്രീറ്റ്മെന്റ് നടത്തുന്നത് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലും. ചെന്നൈയിൽ തന്നെയുള്ള എംജിഎം ഹോസ്പിറ്റലുമാണ്. ഇപ്പൊ എന്റെ മോള് എംജിഎം ഹോസ്പിറ്റലിലെ ഐസിയുവിൽ ആണുള്ളത്. എത്രയും പെട്ടെന്ന് തന്നെ സർജറി വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്റെ മകളുടെ ജീവൻ രക്ഷിക്കണമെങ്കിൽ നിങ്ങൾ ഓരോരുത്തരും കഴിയുന്നതു പോലെ ഒന്ന് സഹായിക്കണം. എന്റെ രണ്ടു മക്കളെ മരുന്നിനു പോലും ഒരു മാസം (4.50 ലക്ഷം രൂപ വരുന്നുണ്ട് )ഇനി എന്റെ മോളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ കഴിയുന്ന പോലെ ഒന്ന് സഹായിക്കണേ. എനിക്കിങ്ങനെ പറയാൻ മറ്റ് ആരും തന്നെ ഇല്ല എന്നെ സഹാക്കുവാനും മറ്റാരും ഇല്ല എനിക്ക് ഈ ഭൂമിയിൽ ആകെയുള്ള സമ്പാദ്യം എന്റെ ഈ രണ്ടു പെൺമക്കൾ മാത്രമാണ്. ഇനി എനിക്ക് നിങ്ങൾ അല്ലാതെ മറ്റൊരു മാർഗ്ഗമില്ല. പടച്ചോനെ വിചാരിച്ച് കൈവിടരുത്.

Fathima farhana. F
Ac/no-14290100183624
Ifsc code -FDRL0001429
Federal bank
Cottonhill branch
Trivandrum

GPNO:90 74 83 26 38
GP NO:62 82 07 47 34
GP NO: 90 37 24 53 81

Crispy crunchy sandwich
13/02/2025

Crispy crunchy sandwich

Yestarday sale
13/02/2025

Yestarday sale

31/01/2025
28/01/2025

#പടച്ചവനെഓർത്ത്എന്റെഈരണ്ട്മക്കളെസഹായിക്കണേ #

ഞങ്ങളുടെപ്രായത്തിൽഉള്ളകുട്ടികൾഇങ്ങനെഓടികളിച്ചുപോകുമ്പോൾഞങ്ങൾക്ക്അത് നോക്കി കിടക്കാൻ അല്ലെ പടച്ചോനെ കഴിയുന്നൊള്ളു

#എന്റെ #ഫാത്തിമ #മോളെയും #ഫാദിയ #മോളെയും മരണത്തിന് വിട്ടുകൊടുക്കാൻ എനിക്കാകില്ല. ആരുമില്ല ഞങ്ങളെ സഹായിക്കാൻ. എന്റെ ഒരു മോളെയെങ്കിലും ആരോഗ്യത്തോടെ എനിക്ക് വേണം.അതുകൊണ്ടാ വീണ്ടും നിങ്ങളുടെ മുന്നിൽ ഞാൻ കൈനീട്ടുന്നത്.നെഞ്ച് പിടയും ഉപ്പയില്ലാത്ത തന്റെ രണ്ട് പെണ്മക്കളുടെ ജീവന് വേണ്ടി കരഞ്ഞു കേഴുന്ന ഈ ഉമ്മയുടെ വാക്കുകൾ കേട്ടാൽ.കോടികളിൽ ഒരാൾക്ക് വരുന്ന NESIDIOPLASTOSIS എന്ന അത്യപൂർവ്വ പാൻക്രിയാസിസിനെ ബാധിക്കുന്ന ഗുരുതര രോഗത്തിന് അടിമപ്പെട്ട തന്റെ മക്കളെയും കൊണ്ട് ഷംല അനുഭവിച്ചു തീർക്കുന്ന ദുരിതങ്ങളും സങ്കടങ്ങളും വാക്കുകൾക്ക് അതീതമാണ്.8 വർഷമായി മൂത്ത മകൾ ഫാത്തിമ ഈ രോഗത്തിന്റെ ചികിത്സയിൽ ആയിരുന്നു. ഒരുപാട് പേരുടെ ഇടപെടൽ കൊണ്ടാണ് സർജറികളും, ചികിത്സയും നടത്തി പോന്നത്. വിധിയുടെ വലിയ പരീക്ഷണം പോലെ ഇളയ മകൾ ഫാദിയ മോൾക്കും ഇതെ അസുഖം തിരിച്ചറിഞ്ഞതോടെ ഞങ്ങൾ തകർന്നു പോയി.മാസം നാലര ലക്ഷം രൂപയോളം ഇപ്പോൾ രണ്ടുപേർക്കുമുള്ള ഇൻജെക്ഷനുകൾക്കും മരുന്നിനും കണ്ടെത്തണം. രണ്ടു പേരുടെയും അസ്ഥികൾ ഇടയ്ക്കിടെ പൊട്ടും. അതിന്റെ ചികിത്സ വേറെയും നടത്തണം. മൂത്തമകൾ ഫാത്തിമ മോൾക്ക് ഇനി ജീവിത അവസാനം വരെ മരുന്നുകൾ ആശ്രയിച്ചേ ജീവിതം മുന്നോട്ട് പോകൂ. ഫാദിയ മോൾക്ക് അസുഖം നേരത്തെ തിരിച്ചറിഞ്ഞത് കൊണ്ട് pancreas transplant ചെയ്താൽ ബേധമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനിയും അൻപതു ലക്ഷം രൂപയെങ്കിലും കണ്ടെത്തിയാലേ ഈ രണ്ട് മക്കളുടെ ജീവനും ഈ കുടുംബത്തിന്റെ ജീവിതവും തിരിച്ചു പിടിക്കാനാകൂ.കൈവിട്ട് കളയല്ലേ.. നമ്മുടെയെല്ലാം മക്കളുടെ സ്ഥാനത്ത് കണ്ട് ഒന്ന് സഹായിക്കണേ..
Google pay/phonepay/ptm

6282074734(Fathiyafathima)
9037245381(Fathiyafathima)

Fathima farhana. F
Ac/no-14290100183624
Ifsc code -FDRL0001429
Federal bank
Cottonhill branch
Trivandrum

തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്...
27/01/2025

തൃശൂരങ്ങാടി മുഴുവൻ ആക്രി പെറുക്കി നടന്നിട്ടുണ്ട്"
ഇല്ലായ്മയിൽ നിന്ന് വളർന്നവൻ. ശൂന്യതയിൽ നിന്നും ഗോളുകൾ സൃഷ്ടിച്ചവൻ.കറുത്തമുത്ത്.
അഞ്ചാം ക്ലാസ്സിൽ അഞ്ചു പ്രാവിശ്യം പഠിച്ചവൻ. സ്കൂളിൽ വൈകി വരുന്ന വിജയനെ കണ്ട് ടീച്ചർ ചോദിച്ചു എവിടെയാണ് നീ കളിക്കാൻ പോകുന്നതെന്ന്. അവൻ പറഞ്ഞു ടീച്ചറെ കളിക്കാൻ പോയതല്ല . അരി വെന്തില്ലായിരുന്നു വീട്ടിൽ. അതെന്നാണെന്നു ചോദിച്ചപ്പോൾ അമ്മ എവിടുന്നെങ്കിലും കടം മേടിച്ചാണ് അരി വെച്ചിരുന്നത് . അതുകൊണ്ടാണ് താമസിച്ചത്.
പിന്നെ ടീച്ചർ അവന് വേണ്ടി ഒരു പൊതി കൊണ്ടുവരുമായിരുന്നു. അച്ഛൻ ഒരു ഹോട്ടലിൽ വിറകുവെട്ടുകാരൻ. അമ്മ ആക്രി പെറുക്കാൻ പോയി കുടുംബം നോക്കിയവൾ.ചെറുപ്പത്തിൽ അച്ഛൻ റേഷൻ കടയിൽ പോയി വരുമ്പോൾ സൈക്കിളിൽ ബസ്സ് ഇടിച്ചു മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവൻ അമ്മയുടെ തലയിൽ . വിജയനും കൂലിപ്പണിക്ക് പോയി തുടങ്ങി.വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂർ സ്റ്റേഡിയത്തില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്റ്റേഡിയത്തില്‍ പത്തു പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു.

എന്നെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ട്. അത് പറഞ്ഞപ്പോൾ ആ കണ്ണിൽ നിന്ന് കണ്ണീർ വരുന്നുണ്ടായിരുന്നു.പഴയ കുപ്പിയും പാട്ടയും പത്രം ഇവ ചാക്കിൽ പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും. എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ചു അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ. അതായിരുന്നു ഒരു ദിവസത്തെ ഭക്ഷണം.
പാഴ്ത്തുണി കൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ വട്ടപൂജ്യം ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ലാ, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്ന് വർഷ ക്യാംപിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്ട്ര താരം ടി.കെ ചാത്തുണ്ണിയായിരുന്നു ക്യാംപിലെ കോച്ച്. 1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾത്തന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ ജോസഫിനായിരുന്നു പൊലീസ് ടീമിൻറെ ചുമതല. അന്ന് പതിനേഴര വയസ്സാണ് പ്രായം. ആറ് മാസം ഗസ്റ്റ് കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങിനെയാണ് ഐ.എം വിജയൻ പൊലീസ് ആവുന്നത്.
കാലിനും കാലത്തിനുമപ്പുറം ഐ.എം വിജയൻ നന്ദി പറയുന്നത് ദൈവത്തിനാണ്. ഇതുപോലൊരാൾ ഇനിയുണ്ടാവില്ല.

പ്രിയപ്പെട്ടവരെ ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മളിൽ ഓരോരുത്തരിലും ഒരു അത്ഭുതം ഒളിഞ്ഞിരിപ്പുണ്ട്. അത് എല്ലാവരിലും ഉണ്ട്. നാം അത് കണ്ടെത്തിക്കഴിയുമ്പോൾ നമ്മുടെ അവസ്ഥ മാറും .വിദ്യാഭ്യാസം പ്രധാനമാണെങ്കിലും അത് മാത്രമല്ല വിജയത്തിന് അനിവാര്യം. നമ്മുടെ കഴിവിനെ മനസ്സിലാക്കി അതിനെ നാം വളർത്തി എടുക്കുമ്പോഴാണ് നാം വളരുന്നത്. പഴംതുണി കെട്ടി പന്തുണ്ടാക്കി കളിച്ച വിജയൻ ഇന്ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമാണ്. രാജ്യം ഇന്നയാൾക്ക് പത്മശ്രീ നൽകി ആധരിക്കുന്നു. ഇനി പത്മശ്രീ ഐ എം വിജയൻ #കടം

22/01/2025

Address


Website

Alerts

Be the first to know and let us send you an email when Fathima Fadhiya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

  • Want your business to be the top-listed Media Company?

Share