E-naadan news

E-naadan news വാർത്തകൾ അവസാനിക്കുന്നില്ലാ!
ഈ നാടിന്റെ നേര്മായി ഇ- നാടൻ ന്യുസ്!

ഗസ്സ സിറ്റിയില്‍ ഹമാസ് പ്രത്യാക്രമണംഇസ്രായേല്‍ സൈനികരെ കാണാനില്ല; രണ്ട് സൈനികർ കൊല്ലപ്പെട്ടു...നിരവധി ഇസ്രയേൽ സൈനികർക്ക്...
31/08/2025

ഗസ്സ സിറ്റിയില്‍ ഹമാസ് പ്രത്യാക്രമണം
ഇസ്രായേല്‍ സൈനികരെ കാണാനില്ല;
രണ്ട് സൈനികർ കൊല്ലപ്പെട്ടു...
നിരവധി ഇസ്രയേൽ സൈനികർക്ക് പരിക്കേറ്റ് സൈനിക ആശുപത്രിയിൽ....

ഗസ്സ സിറ്റിയില്‍ ഹമാസ് അന്തിമ പോരാട്ടത്തിന് തയ്യാറെടുക്കുന്നു....
അൽ ഖസ്സാം ബ്രിഗേഡ് ശക്തമായി തിരിച്ചടിക്കുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇസ്രയേൽ സൈനികരുടെ രക്തം കൊണ്ട് നരകം തീർക്കുമെന്ന് അബൂഉബൈദ....

ഹമാസിന്റെയും അൽ ഖസ്സാം ബ്രിഗേഡിന്റെയും ശക്തമായ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് ഗസ്സ സിറ്റി പിടിക്കാനുള്ള മേഖലയിലെ നീക്കം തല്‍ക്കാലത്തേക്ക് ഇസ്രയേൽ നിര്‍ത്തിവച്ചതായുള്ള റിപ്പോര്‍ട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു...

"തെമ്മാടി രാഷ്ട്രം ഇരുപത്തിമൂന്നാം തവണയും വധിച്ചതായി പ്രഖ്യാപിച്ച പോരാളി നേതാവ് അബൂ ഉബൈദ അധിനിവേശ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇപ്പോഴും സജീവമാണെന്ന്" വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു!

 #പട്ടിണിക്കും  #മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ  #ഹമാസ്; ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ  #മിന്നലാക്രമണം, അഞ്ച് പേരെ വധിച...
27/08/2025

#പട്ടിണിക്കും #മിസൈലുകള്‍ക്കും മുന്നില്‍ തളരാതെ #ഹമാസ്; ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ #മിന്നലാക്രമണം, അഞ്ച് പേരെ വധിച്ചു, 20 പേര്‍ക്ക് പരുക്ക്!

10/08/2025

കോൽ കളിക്കിടെ
#മുസ്ലിം_ലീഗ് നേതാവ് എം.എം. അലി കുഴഞ്ഞ് വീണു മരിച്ചു.

ആലുവ :കല്ല്യാണത്തലേന്ന് കോൽകളി നടത്തുന്നതിനിടെ കോൽക്കളി സംഘത്തിലെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. മുസ്ലിം ലീഗ്
എടയപ്പുറം ശാഖാ വൈസ് പ്രസിഡണ്ട് എടയപ്പുറം മാനാടത്ത് എം.എം. അലി (57) ആണ് മരിച്ചത്. ഖബറടക്കം (ഞായർ) എടയപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ '.പരേതനായ മുഹമ്മദിൻ്റെയും മറ്റത്തിൽ ബീരാമ്മയുടെയും മകനാണ്. തുരുത്തിൽ ഒരു കല്യാണ വീട്ടിൽ സനാന കോൽകളി സംഘം പരിപാടി അവതരിപ്പിക്കുന്നതിനിടെ രാത്രി കുഞ്ഞു വീണ അലിയെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണമടഞ്ഞു
മുടിക്കൽ മൂക്കട മാജിതയാണ് ഭാര്യ.
മക്കൾ: ആഷിർ , ഷെബിൻ , സന ഫാത്തിമ

 #ഇസ്ലാം എനിക്കിഷ്ടപ്പെട്ട മതം : അഡ്വ: മീര രാജേന്ദ്രന്റെ പോസ്റ്റ് വൈറലാകുന്നു.-മദ്യപിക്കുന്നവർ അവരിൽ വളരെ കുറവ്, -ലോട്ടറ...
10/08/2025

#ഇസ്ലാം എനിക്കിഷ്ടപ്പെട്ട മതം :
അഡ്വ: മീര രാജേന്ദ്രന്റെ പോസ്റ്റ് വൈറലാകുന്നു.
-മദ്യപിക്കുന്നവർ അവരിൽ വളരെ കുറവ്,
-ലോട്ടറി എടുക്കുന്നവരിൽ അവർ വളരെ കുറവ്,
-പലിശ അവരിൽ വളരെ കുറവ്, -മാന്യമായി വസ്ത്രം ധരിക്കുന്നത് അവരുടെ പെൺകുട്ടികളാണ്,
-അവർ രാമനേയോ, ക്രിസ്തുവിനെയോ തെറി പറയുന്നത് ഞാൻ കേട്ടിട്ടില്ല, -കേരളത്തിൽ ഒരു ബാർ പോലും അവരുടെ പേരിൽ ഇല്ല,
-വെഭിചരിക്കുന്നവരിൽ അവർ വളരെ കുറവ്,
-ആത്മഹത്യാ അവരിൽ വളരെ കുറവ്,
-ദാന ധർമ്മങ്ങളിൽ അവരാണ് മുന്പിൽ,
-വൃദ്ധ സദനങ്ങളിൽ അവർ വളരെ കുറവ്,
-കുടുംബബന്ധം കാത്തു സൂക്ഷിക്കുന്നത് അവരാണ്,

ഞാൻ ഒരു അറബ് നാട്ടിലാണ് ജീവിക്കുന്നത് ഒരു വർഗീയതയും ഇല്ല സ്വസ്ഥം സമാധാനമായി ജീവിക്കുന്നു..

2/8/2025 #മാറമ്പിള്ളി എം ഇ എസ് കോളേജിൽ വിദ്യാർത്ഥിക്ക് മർദ്ദനം   #റാഗിംഗ് എന്ന് ആരോപണം. ആലുവ: എംഇഎസ് കോളേജിലെ ഒന്നാംവർഷ ...
02/08/2025

2/8/2025
#മാറമ്പിള്ളി എം ഇ എസ് കോളേജിൽ വിദ്യാർത്ഥിക്ക് മർദ്ദനം
#റാഗിംഗ് എന്ന് ആരോപണം.

ആലുവ: എംഇഎസ് കോളേജിലെ ഒന്നാംവർഷ എസ് ഡി എസ് എ വിദ്യാർത്ഥിക്ക് ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികളുടെ #മർദ്ദനത്തെ തുടർന്ന് പരിക്ക്.

ആലുവ പുറയാർ അമ്പാട്ടുകൂടി വീട്ടിൽ മുഹമ്മദിന്റെ മകൻ മുസ്തഫ മുഹമ്മദ് (18)നാണ് പരിക്കേറ്റത്.

കോളേജിൽ സൺഗ്ലാസ് വെച്ച് വന്നതിന് തുടർന്ന് സീനിയർ വിദ്യാർത്ഥികൾ റാഗിംങ്ങ് ചെയ്യുകയായിരുന്നു എന്ന് പരിക്കേറ്റ വിദ്യാർത്ഥി ആരോപിച്ചു.

അക്രമി സംഘത്തിൽ പതിനഞ്ചോളം സീനിയർ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.

കഴിഞ്ഞ മുപ്പത്തിയൊന്നാം തീയതി വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോട് കൂടിയായിരുന്നു സംഭവം.

മർദ്ദനമേറ്റ് അവശനായ മുസ്തഫ മുഹമ്മദിനെ അക്രമികളായ വിദ്യാർത്ഥികൾ ആശുപത്രിയിൽ വിടാതെ ഭീഷണിപ്പെടുത്തി വീട്ടിലേക്ക് അയക്കുകയായിരുന്നു.

ശേഷം ദേഹാസ്വസ്‌തിത്തെ തുടർന്ന് ഇന്നലെ ആലുവ നജാത്ത് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

പെരുമ്പാവൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മർദ്ദനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന മുസ്തഫ മുഹമ്മദ് പറയുന്നതുപോലെ റാഗിംഗ് നടന്നിട്ടില്ലെന്നും, മുസ്തഫ മുഹമ്മദ് പരാതിയിൽ പറയുന്ന സീനിയർ വിദ്യാർത്ഥികൾ നിരപരാധികളാ ണെന്നും, ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

മർദ്ദനത്തിന് ഇരയായി എന്ന് പറയപ്പെടുന്ന മുസ്തഫ മുഹമ്മദ് പറയുന്നതുപോലെ റാഗിംഗ് നടന്നിട്ടില്ലെന്നും, മുസ്തഫ മുഹമ്മദ് പരാതിയിൽ പറയുന്ന സീനിയർ വിദ്യാർത്ഥികൾ നിരപരാധികളാ ണെന്നും, ആരോപണ വിധേയരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച നടന്ന് എന്ന് പറയുന്ന സംഭത്തിന് ശേഷം മുപ്പത് മണിക്കൂറിന് ശേഷം ആശ്പത്രിയിൽ അഡ്മിറ്റായത് തന്നെ സംഭവം കെട്ടിചമച്ചതിനുള്ള തെളിവാണെന്നും പറയപെടുന്നു.
സംഭവത്തിനുശേഷം പ്രശ്നപരിഹാരത്തിനായി പരിക്കേറ്റ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ആരോപണ വിധേയരായവരെ വിളിച്ചുവരുത്തുകയും ഗുണ്ടകളുമായി ചേർന്ന് മർദ്ദിക്കുകയും ചെയ്തതായി പറയപ്പെടുന്നു. തടയാൻ ചെന്ന നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തതായും ആരോപണമുണ്ട്!

''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'': പ്രഖ്യാപനവുമായി 100 മുസ്‌ലിം പണ്ഡിതര്
09/07/2025

''ട്രംപും നെതന്യാഹുവും ദൈവത്തിന്റെ ഭൂമിയിലെ ശത്രുക്കള്‍'': പ്രഖ്യാപനവുമായി 100 മുസ്‌ലിം പണ്ഡിതര്

അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്​ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു
08/07/2025

അൽഖസ്സാം ബ്രിഗേഡ് സൈനിക വാഹനത്തിൽ ഘടിപ്പിച്ച സ്​ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു

"മറ്റ്  #മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ"?  #സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നു!
02/04/2025

"മറ്റ് #മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ"? #സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നു!

 #വഖഫ് ഭേദഗതി സ്വീകാര്യമല്ല. സുപ്രിം കോടതിയെ സമീപിക്കും:  #എസ്ഡിപിഐതിരുവനന്തപുരം: വംശീയ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പടച്...
02/04/2025

#വഖഫ് ഭേദഗതി സ്വീകാര്യമല്ല.
സുപ്രിം കോടതിയെ സമീപിക്കും:
#എസ്ഡിപിഐ

തിരുവനന്തപുരം: വംശീയ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പടച്ചുണ്ടാക്കിയ വഖ്ഫ് ഭേദഗതി സ്വീകാര്യമല്ലെന്നും പാർലമെൻ്റിൽ പാസ്സാക്കിയാൽ അതിനെതിരേ സുപ്രിം കോടതിയെ സമീപിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് പി അബ്ദുൽ ഹമീദ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിക്കെതിരായ നിയമപോരാട്ടത്തിനുള്ള എല്ലാ തയ്യാറെടുപ്പും പാർട്ടി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് സ്വത്തുക്കൾ നിയമത്തിൻ്റെ പഴുതിലൂടെ തട്ടിയെടുക്കാനാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യം വെച്ച് ദാനം ചെയ്ത സ്വത്തുക്കളാണ് വഖ്ഫ് സ്വത്തുക്കൾ. ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഭീകരനിയമങ്ങൾ പടച്ചുണ്ടാക്കുമ്പോഴെല്ലാം ആവർത്തിക്കുന്ന പതിവ് പല്ലവിതന്നെയാണ് കേന്ദ്ര മന്ത്രി കിരൺ റിജിജു ഇത്തവണവയും പറയുന്നത്. മുസ്‌ലിംകളിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് ഭേദഗതി എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മതാടിസ്ഥാനത്തിൽ മുസ്‌ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കാൻ സി എഎ കൊണ്ടുവന്നപ്പോഴും മുസ്ലിംകൾക്ക് മാത്രം ക്രിമിനൽ കേസ് വിധിക്കുന്ന മുത്വലാഖ് കൊണ്ടുവന്നപ്പോഴും ഇതു തന്നെയായിരുന്നു അവകാശവാദം. വഖ്ഫ് നിയമ ഭേദഗതിക്കു പിന്നിൽ തികഞ്ഞ വംശീയ താൽപ്പര്യങ്ങളാണെന്ന് ബുദ്ധിയുള്ള ആർക്കും ബോധ്യമാകും. വഖ്ഫ് ഭേദഗതി ബില്ലിനെ മുനമ്പം വഖ്ഫ് ഭൂമിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്ടലാക്കും വസ്തുതാ വിരുദ്ധവുമാണ്. തെറ്റിദ്ധാരണ പരത്തി അനുകൂല സാഹചര്യമൊരുക്കാനാണ് സംഘപരിവാരം മുനമ്പം വഖ്‌ഫ് ഭൂമി വിഷയത്തെ പുതിയ ഭേദഗതിയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നത്.

ബിജെപി അധികാരത്തിയ ശേഷം ചുട്ടെടുത്ത നിയമങ്ങളിൽ ഭൂരിപക്ഷവും ന്യൂനപക്ഷ വിരുദ്ധവും രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്നതുമാണ്. രാജ്യപുരോഗതിയോ പൗരന്മാരുടെ ക്ഷേമമോ അല്ല ബിജെപി ലക്ഷ്യം, മറിച്ച് ആർഎസ്എസ് അജണ്ടയായ വംശീയ ഉന്മൂലനമാണ്. ഇത് തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തേണ്ടത് ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന പൗരസമൂഹത്തിൻ്റെ ബാധ്യതയാണ്. പാർലമെൻ്റിലെ കേവല ഭൂരിപക്ഷത്തിൻ്റെ ഹുങ്കിൽ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന ബിജെപിയുടെ വ്യാമോഹം വിലപ്പോകില്ലെന്നും നിയമവാഴ്ച നിലനിൽക്കുന്ന കാലത്തോളം പൗരസമൂഹത്തിന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും പി അബ്ദുൽ ഹമീദ് കൂട്ടിച്ചേർത്തു.

വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരിയും സംബന്ധിച്ചു!
..................
ഇ നാടൻ ന്യൂസ്

04/03/2025

എസ്ഡിപിഐ ദേശീയ പ്രസിഡന്റ്
എംകെ ഫൈസിയെ ED അന്യായമായി
അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആലുവയിൽ നടന്ന പ്രതിഷേധം

https://youtu.be/apxlzlYAw4s?si=fsvDJhKw13IzkjzI അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹുബൈബാ സുബ്ഹാനയുടെ തകർപ്പൻ ഡാൻസ്
27/01/2025

https://youtu.be/apxlzlYAw4s?si=fsvDJhKw13IzkjzI
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി
ഹുബൈബാ സുബ്ഹാനയുടെ തകർപ്പൻ ഡാൻസ്

ആലുവ എസ്എൻഡിപി സ്കൂൾ വാർഷികാഘോഷത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഹുബൈബ സുബുഹാനയുടെ തകർപ്പൻ ഡാൻസ്!

22/12/2024

#അഖില_കേരള_ഫുട്ബോൾ #ടൂർണമെന്റിന്_തുടക്കമായി.
ആലുവ എടത്തല പഞ്ചായത്ത് ഗ്രൗണ്ടിൽ ഡിഫെൻഡേഴ്സ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ചിട്ടുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റിനു തുടക്കമായി.

Address

Alwaye

Telephone

9946882031

Website

Alerts

Be the first to know and let us send you an email when E-naadan news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to E-naadan news:

Share