Kesari Weekly

Kesari Weekly Official page of Kesari Weekly, The National Weekly of Kerala.

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍read@ https://kesariweekly.com/74005/
08/06/2026

ആര്‍എസ്എസ് സാംസ്‌കാരിക പ്രസ്ഥാനം: കെ.പി. രാധാകൃഷ്ണന്‍
read@ https://kesariweekly.com/74005/

കോട്ടയം: രാഷ്ട്രീയ സ്വയം സേവക സംഘം രാജനൈതിക സംഘടനയോ മത സംഘടനയോ അര്‍ഥനീതി സംഘടനയോ അല്ലെന്നും അത് സാംസ്‌കാരിക പ്...

പരംപൂജനീയ ഡോക്ടര്‍ജിയെ സംബന്ധിച്ച് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതുകൊണ്ടുതന്നെ ഒരോ സ്വയംസേവകന്റെയും ക്ഷേമത...
06/06/2026

പരംപൂജനീയ ഡോക്ടര്‍ജിയെ സംബന്ധിച്ച് സ്വയംസേവകര്‍ അദ്ദേഹത്തിന്റെ ജീവനായിരുന്നു. അതുകൊണ്ടുതന്നെ ഒരോ സ്വയംസേവകന്റെയും ക്ഷേമത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കുമായിരുന്നു. അവര്‍ക്ക് അസുഖമാണെങ്കില്‍ എത്ര ബുദ്ധിമുട്ടിയാണെങ്കിലും അവരെ ചെന്നുകാണുകയും ചികിത്സക്കും മറ്റുമുള്ള വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു.

ഒരിക്കല്‍ അമിതാഭ് മഹാരാജ് സ്വാമികളും അപൂര്‍വാനന്ദ സ്വാമികളും നാഗപ്പൂരിലെ രാമകൃഷ്ണ മിഷനില്‍ ഉണ്ടായിരുന്നപ്പോള്‍, ഒരു കൂട്ടം സംഘ സ്വയംസേവകര്‍ പരസ്പരം സംസാരിച്ചുകൊണ്ട് മിഷന്റെ മുമ്പിലൂടെ നടന്നു പോകുന്നതുകണ്ടു. അവര്‍ പുറത്തുവന്നു നോക്കിയപ്പോള്‍ സ്വയംസേവകരോടൊപ്പം ഡോക്ടര്‍ജിയും ഉണ്ടായിരുന്നു. ഡോക്ടര്‍ജിയുടെ വസതിയില്‍ നിന്നും നാലു മൈല്‍ നടന്നുവേണം ഇവിടെയെത്താന്‍! സ്വാമിമാര്‍ അന്വേഷിച്ചപ്പോള്‍, അസുഖബാധിതനായ ഒരു സ്വയംസേവകനെ കാണുവാനാണ് എത്തിയതെന്ന് ഡോക്ടര്‍ജി അവരോടു പറഞ്ഞു. ''ഇത്രയും ദൂരം നടന്നിട്ടോ?'' അമിതാഭ് മഹാരാജ് അത്ഭുതത്തോടെ ചോദിച്ചു. ''സ്വാമിജീ, അകലം മനസ്സില്‍ മാത്രമാണ് നിലനില്‍ക്കുന്നത്. സ്വന്തക്കാരനായ ഒരാള്‍ക്ക് അസുഖം ബാധിച്ചുവെന്നറിയുമ്പോള്‍ അകലം താനെ അപ്രത്യക്ഷമാകും'' ഡോക്ടര്‍ജി മറുപടി പറഞ്ഞു.

കാഴ്ചയും കാഴ്ചപ്പാടും:
സ്വന്തമെന്ന ബോധം അകലത്തെയകറ്റും- യു. ഗോപാൽ മല്ലർ

1948 മുതല്‍ ഡോ. എം.ജി.എസ്സിന്റെ തൂലികയില്‍ നിന്ന് നിര്‍ഗ്ഗളിച്ച അത്യപൂര്‍വ്വ കവിതകള്‍ പൊടി തട്ടിയെടുത്ത് കാവ്യസമാഹാരമാക്...
06/06/2026

1948 മുതല്‍ ഡോ. എം.ജി.എസ്സിന്റെ തൂലികയില്‍ നിന്ന് നിര്‍ഗ്ഗളിച്ച അത്യപൂര്‍വ്വ കവിതകള്‍ പൊടി തട്ടിയെടുത്ത് കാവ്യസമാഹാരമാക്കിയ ഉദ്യമമാണ് 'മരിച്ചു മമ ബാല്യം'. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അവസാന കാലം പ്രകാശനം ചെയ്ത ഏക കൃതി.

കേസരിയുടെ വായനക്കാര്‍ക്ക് ദേശീയത, ഭാരതം നേരിടുന്ന പ്രശ്‌നങ്ങള്‍, രാജനൈതിക വിഷയങ്ങള്‍ എന്നിങ്ങനെ ദേശീയ പ്രാധാന്യമുള്ള അനേകം ലേഖനങ്ങളിലൂടെ സുപരിചിതനായ രമേശ് പതംഗെ ഒരു പ്രമുഖ മറാഠി ഗ്രന്ഥകാരന്‍ കൂടിയാണ്.

പുസ്തകപരിചയം: ചരിത്രാധിനാഥന്റെ പ്രണയ സാഫല്യം- ടി.കെ. സുധാകരൻ & യു. ഗോപാൽ മല്ലർ
read@ https://kesariweekly.com/73960/

മരിച്ചൂ മമ ബാല്യം ഡോ: എം.ജി.എസ്. നാരായണന്‍ ഇന്ത്യ ബുക്ക് സ്റ്റോര്‍സ്, കോഴിക്കോട് - 2 പേജ്: 120 വില: 150 രൂപ ഫോണ്‍: 9447394322 1948 മു....

പ്രതിവര്‍ഷം 56 ഉത്സവങ്ങള്‍ ത്യാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ചിലത് ആരാധനാ പ്രധാനങ്ങള്‍ മാത്രമാണ്; പ...
06/06/2026

പ്രതിവര്‍ഷം 56 ഉത്സവങ്ങള്‍ ത്യാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ചിലത് ആരാധനാ പ്രധാനങ്ങള്‍ മാത്രമാണ്; പലതും പ്രദര്‍ശനപരം കൂടിയാണ്.

തിരുവാരൂരിന്റെ ശാന്തതയില്‍- ഡോ. കെ. പരമേശ്വരന്‍
read@

കുംഭകോണത്തു നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ (ചിത്തം തന്നെയാണ് അവിടെ അംബരം!) ദര്‍ശനം നടത്തി....

തലവര
06/06/2026

തലവര

കവിത: വംഗഭൂമിയിൽ  വീണ്ടും പ്രഭാതം- അഴകത്ത് വിനോദ് കരുവാരക്കുണ്ട്
06/06/2026

കവിത: വംഗഭൂമിയിൽ വീണ്ടും പ്രഭാതം- അഴകത്ത് വിനോദ് കരുവാരക്കുണ്ട്

06/06/2026
രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്read@ https://kesariweekly.com/73929/
05/06/2026

രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണം: ഡോ. മോഹൻ ഭാഗവത്
read@ https://kesariweekly.com/73929/

നാഗ്പൂർ : രാഷ്‌ട്രത്തെ പരമ വൈഭവശാലിയാക്കുന്നതിന് നാം തയാറെടുക്കണമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. സ....

വന്ദേമാതരം എന്താണെന്നും അതെങ്ങനെയാണ് ദേശീയഗീതം ആയതെന്നും അത് എങ്ങനെയാണ് ഭാരതത്തിലെ സ്വാതന്ത്ര്യസമര പോരാളികളെ പ്രചോദിപ്പി...
05/06/2026

വന്ദേമാതരം എന്താണെന്നും അതെങ്ങനെയാണ് ദേശീയഗീതം ആയതെന്നും അത് എങ്ങനെയാണ് ഭാരതത്തിലെ സ്വാതന്ത്ര്യസമര പോരാളികളെ പ്രചോദിപ്പിച്ചതെന്നും ബ്രിട്ടീഷ് ശക്തികളുടെ മുന്നില്‍ വിരിമാറുകാട്ടി സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ചതെന്നും മനസ്സിലാക്കാന്‍ ഭാരതത്തെയും അതിന്റെ സ്വത്വത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആയിരക്കണക്കിന് ധീരോദാത്തരായ ബലിദാനികളുടെ ജീവിതത്തെയുംകുറിച്ച് അറിയണം. വന്ദേമാതരഗാനം മാര്‍ച്ചിംഗ് സോങ്ങ് ആക്കി മാറ്റിയ ഐഎന്‍എയെ കുറിച്ച് അറിയണം. വന്ദേമാതരഗാനം പോരാട്ടവീര്യം പകര്‍ന്ന സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് അറിയണം. വന്ദേമാതരം ആലപിച്ച് കഴുമരമേറാന്‍ പോയ ഭഗത് സിംഗിനെ കുറിച്ചും രാജഗുരുവിനെ കുറിച്ചും സുഖദേവിനെ കുറിച്ചും അറിയണം. അത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാന്‍ വഴിയില്ല. അരുണ്‍ ഷൂരി എഴുതിയ 'ദ ഗ്രേറ്റ് ബിട്രേയല്‍' എന്ന ഗ്രന്ഥത്തില്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റക്കൊടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

നേർപക്ഷം:
വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍- ജി. കെ. സുരേഷ് ബാബു
read@ https://kesariweekly.com/73920/

സംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളേജിയുടെ അമേരിക്കന്‍ യാത്രയില്‍ കാലിഫോര്‍ണിയയിലെ ''ത്രൈവ് 2026'' സമ്മേള...
05/06/2026

സംഘത്തിന്റെ മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളേജിയുടെ അമേരിക്കന്‍ യാത്രയില്‍ കാലിഫോര്‍ണിയയിലെ ''ത്രൈവ് 2026'' സമ്മേളനത്തില്‍ ശാസ്ത്രജ്ഞന്മാരായ വില്യം ബി. ഹാള്‍ബര്‍ട്ട്, ബില്‍ ഡ്രെക്‌സല്‍, ബെന്‍ ഓല്‍സെന്‍ എന്നിവരുമായി അദ്ദേഹം നടത്തിയ അനൗപചാരിക ചര്‍ച്ചകള്‍ ഭൗതിക ശാസ്ത്രങ്ങള്‍, ആദ്ധ്യാത്മികത എന്നീ വിഷയങ്ങളില്‍ വെളിച്ചം വീശുന്നതായി.

ശാസ്ത്രവും ആദ്ധ്യാത്മികതയും സത്യാന്വേഷണവും- വിവ: യു.ഗോപാല്‍ മല്ലര്‍
read@ https://kesariweekly.com/73917/

Address

Calicut

Alerts

Be the first to know and let us send you an email when Kesari Weekly posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kesari Weekly:

Share

Category