Mango Media

Mango  Media █║▌│█│║▌║││█║▌║ Verified Official Page™ All Rights Reserved © �Verified Official Page� ® Facebook Certified
Mango Media

ഇന്ത്യയുടെ കാവൽക്കാർ 🥰👇
08/08/2025

ഇന്ത്യയുടെ കാവൽക്കാർ 🥰👇

.Asha Kelunni, widely known by her stage name Revathi is a celebrated Indian actress and director born on July 8, 1966. ...
08/08/2025

.
Asha Kelunni, widely known by her stage name Revathi is a celebrated Indian actress and director born on July 8, 1966. She has made significant contributions to South Indian cinema, particularly in Tamil and Malayalam films and has also worked in Telugu, Hindi, and Kannada languages. Revathi's career is marked by critical acclaim and commercial success, establishing her as one of the most prominent leading actresses of her time. Her exceptional talent has earned her numerous accolades, including three National Film Awards and seven Filmfare Awards South. In a testament to her enduring skill, she was also awarded the Kerala State Film Award for her compelling performance in the 2022 film *Bhoothakaalam*. Beyond her professional achievements, Revathi's personal life includes a marriage to and subsequent divorce from cinematographer Suresh Chandra Menon and the later birth of her daughter, Mahee, through IVF. Her journey reflects a remarkable blend of professional dedication and personal resilience.

വണ്ണം കുറച്ച് സുന്ദരിയായി അപർണ ബാലമുരളി. സാരിയിൽ എന്ത് സുന്ദരിയാണ് അപർണ ❣️❣️❣️
08/08/2025

വണ്ണം കുറച്ച് സുന്ദരിയായി അപർണ ബാലമുരളി. സാരിയിൽ എന്ത് സുന്ദരിയാണ് അപർണ ❣️❣️❣️

ഇവനെയൊക്കെ എന്ത് ചെയ്യണം 😡...അമ്മയെ പീഡിപ്പിച്ച കേസില്‍ മകൻ അറസ്റ്റില്‍. നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാട്ടി അമ്മ ആലു...
08/08/2025

ഇവനെയൊക്കെ എന്ത് ചെയ്യണം 😡...
അമ്മയെ പീഡിപ്പിച്ച കേസില്‍ മകൻ അറസ്റ്റില്‍. നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്.

ആലുവയ്‌ക്ക് സമീപം താമസിക്കുന്ന 28കാരനാണ് അറസ്റ്റിലായത്. മകൻ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. അറസ്റ്റിലായ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ഉപദ്രവം സഹിക്കാനാകാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്ന് അമ്മ പറഞ്ഞു. പലതവണ പ്രതി ഇവരെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. മകൻ വീട്ടില്‍ വരുമ്ബോള്‍ മദ്ധ്യവയസ്‌കയുടെ നിലവിളി കേള്‍ക്കുന്നത് പതിവാണെന്ന് അയല്‍ക്കാരിയും മൊഴി നല്‍കി. കേസ് വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

വിട ....🌹🌹 പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോളും മരണപ്പെട്ടു..
08/08/2025

വിട ....🌹🌹
പാലാ തൊടുപുഴ റൂട്ടിൽ മുണ്ടാങ്കൽ വാഹനാപകടത്തിൽ പരിക്കേറ്റ അന്നമോളും മരണപ്പെട്ടു..

   #നൊസ്റ്റാൾജിയ  #ചായ കുടിച്ചോ എല്ലാവരും 🥰🥰 #ഇതെന്താണെന് പറയാമോ 🥰ചെറുപ്പത്തിൽ ഈ സാധനം ഉണ്ടാക്കി തന്നില്ല എന്നും പറഞ്ഞു ...
08/08/2025


#നൊസ്റ്റാൾജിയ
#ചായ കുടിച്ചോ എല്ലാവരും 🥰🥰

#ഇതെന്താണെന് പറയാമോ 🥰

ചെറുപ്പത്തിൽ ഈ സാധനം ഉണ്ടാക്കി തന്നില്ല എന്നും പറഞ്ഞു എത്ര വട്ടം അമ്മയോട് വഴക്ക് ഇട്ടിട്ടുണ്ട്.. എത്ര വട്ടം അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് 🥰🥰😋😋. മനസ്സിലായോ.. എങ്കി പറ ഇതെന്താ സംഭവം 🥰🥰🫣

ഇന്നത്തെ ബിഗ് ബോസ്സ് മോർണിംഗ് ടാസ്ക്; ഇഷ്ടമുള്ള ആൾക്കും ഇഷ്ടമില്ലാത്ത ആൾക്കും ഓമനപ്പേര് നൽകുക!അതിൽ ഇഷ്ടമല്ലാത്ത ആളായി രേ...
08/08/2025

ഇന്നത്തെ ബിഗ് ബോസ്സ് മോർണിംഗ് ടാസ്ക്; ഇഷ്ടമുള്ള ആൾക്കും ഇഷ്ടമില്ലാത്ത ആൾക്കും ഓമനപ്പേര് നൽകുക!

അതിൽ ഇഷ്ടമല്ലാത്ത ആളായി രേണു തിരഞ്ഞെടുത്തത് അഖ്ബറിനെ ആയിരുന്നു… ഒപ്പം നൽകിയ പേര് “ വേട്ട പട്ടി “ എന്നായിരുന്നു..
തിരിച്ച് രേണുവിനു അഖ്ബർ നൽകിയ പേര് “ സെപ്റ്റിക് ടാങ്ക് “ എന്നാണ്… !

മാക്സിമം വേഗത്തിൽ share ചെയ്യുമോ ഈ കുട്ടിയെ 7/08/2025 മുതൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും കാണ്മാനില്ല കണ്ട് കിട...
08/08/2025

മാക്സിമം വേഗത്തിൽ share ചെയ്യുമോ
ഈ കുട്ടിയെ 7/08/2025 മുതൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നും കാണ്മാനില്ല കണ്ട് കിട്ടുന്നവർ 9656839908,7034175894 ഈ നമ്പറിൽ വിളിക്കുക പേര് കീർത്തന 16 വയസ്സ്

മാക്സിമം ഷെയർ ചെയ്ത് കാണാതായ കീർത്തനയെ കണ്ടെത്താൻ സഹായിക്കാമോ? കൊല്ലം ജില്ലയിലെ പുത്തൂർ പാങ്ങോട് സ്വദേശിനിയായ കീർത്തന (1...
08/08/2025

മാക്സിമം ഷെയർ ചെയ്ത് കാണാതായ കീർത്തനയെ കണ്ടെത്താൻ സഹായിക്കാമോ? കൊല്ലം ജില്ലയിലെ പുത്തൂർ പാങ്ങോട് സ്വദേശിനിയായ കീർത്തന (16) എന്ന പെൺകുട്ടിയെ വ്യാഴാഴ്ച (7/8/2025) ഉച്ചയ്ക്ക് 2 മുതൽ മുതൽ പാങ്ങോട് നിന്നും കാണ്മാനില്ല. കൊട്ടാരക്കര മാർത്തോമ്മ ഗേൾസ് ഹൈ സ്കൂൾ വിദ്യാർത്ഥിനി ആണ്. പുത്തൂരിൽ നിന്നും കൊട്ടാരക്കര ഭാഗത്തേക്ക്‌ ബസ് കയറിപ്പോയി എന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. വീട്ടുകാർ വളരെ ദുഃഖത്തിൽ ആണ്. എവിടെയെങ്കിലും വെച്ച് ഈ കുട്ടിയെ കാണുകയാണെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന മൊബൈൽ നമ്പരുകളിലോ അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു..

പുത്തൂർ എസ് ഐ: +919497990319
പുത്തൂർ സ്റ്റേഷൻ: +91474 2419100
ഫോൺ : +919656839908, +917034175894

ഇതാണ് രാവിലെ എം.സി. റോഡിൽ പനവേലിയിൽ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വീണുടഞ്ഞ് പോയ ശ്രീക്കുട്ടി താമസിച്ചിരുന്ന കൊട്ടാര...
08/08/2025

ഇതാണ് രാവിലെ എം.സി. റോഡിൽ പനവേലിയിൽ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വീണുടഞ്ഞ് പോയ ശ്രീക്കുട്ടി താമസിച്ചിരുന്ന കൊട്ടാരം. അതും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തതിനാൽ കുഞ്ഞമ്മയുടെ കാരുണ്യത്തിൽ അവരുടെ വസ്തുവിൽ കുടിൽ കെട്ടി താമസിക്കുകയാണ്. ഓരോ ദിവസവും രാവിലെ കൊട്ടാരക്കരയിലെ ബേക്കറി ജോലിക്കായി ഇറങ്ങുമ്പോഴും നിറയെ സ്വപ്നങ്ങളാണ് സ്വന്തമായി തലചായ്ക്കാനൊരിടം, അച്ഛൻ്റെയും അമ്മയുടേയും ചികിത്സ ,എല്ലാത്തിനും ആശ്രയവും കൈത്താങ്ങും ബേക്കറിയിലെ ശ്രീക്കുട്ടിയുടെ വരുമാനമായിരുന്നു. ലൈഫിൽ ലഭിച്ച വീട് സാമ്പത്തികമില്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല, പാതിവഴിയിലായിരുന്നു. രോഗിയായ അഛനേയും അമ്മയേയും നോക്കാൻ ഈ പെൺകുട്ടി വിവാഹം മാറ്റിവെക്കുകയായിരുന്നു. സ്വന്തമായി വീട് പോലുമില്ലാത്തവരെ കെട്ടാൻ ആരും വരില്ലെന്ന് ഒരു പക്ഷേ ശ്രീക്കുട്ടി ചിന്തിച്ച് കാണുമായിരിക്കണം. എന്തായാലും എല്ലാപ സ്വപ്നങ്ങളും പാതി വഴിയിൽ വീണുടഞ് ശ്രീക്കുട്ടി യാത്രയായി. ഡെലിവറി വാനിൻ്റെ ഡ്രൈവറുടെ ഒരു കൈപ്പിഴയിൽ.

രോഗം വന്ന് ഗുരുതരമാവുമ്പോഴും തന്നെ ഇനി ചികിത്സക്കണ്ട ഞാൻ പൊക്കോളാം എന്ന് പറയുമ്പോൾ അഛനെ അങ്ങനെ വിടില്ലെന്ന് പറഞ്ഞ് പൊന്നുമോൾ എവിടെല്ലാം കൊണ്ടുനടന്ന് ചികിത്സിക്കുമായിരുന്നെന്ന് അഛൻ ഓർക്കുന്നു. തന്നെ രക്ഷിച്ചിട്ട് ആരേയും വിളിക്കാതെ ശ്രീക്കുട്ടി പോയെന്ന് പറഞ്ഞ്.ചങ്ക് തകർന്നാണ് പിതാവ് വിശ്വംഭരൻ ഇരിക്കുന്നത്. വീടിൻ്റെ നൂറ്റൻപത് മീറ്റർ മാത്രം അകലെ അപകടം നടന്നു എന്ന് അറിഞ്ഞപ്പോഴും മകൾ അതിലുണ്ടെന്ന് ഈ പിതാവ് അറിഞ്ഞിരുന്നില്ല.

കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്;65 പേര്‍ ഇപ്പോഴും ചികിത്സയിൽ കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍...
08/08/2025

കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്;65 പേര്‍ ഇപ്പോഴും ചികിത്സയിൽ

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു.

2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയുടെ കിഴക്കേ അറ്റത്ത് ലാന്‍ഡിങ്ങിനിടെ തെന്നി താഴ്ചയിലേക്കു പതിച്ചത്. മൂന്നായി പിളർന്ന വിമാനത്തിലെ രണ്ടു പൈലറ്റുമാരും 19 യാത്രക്കാരും ഉൾപ്പെടെ 21 പേർ മരിച്ചു. 169 പേർക്ക് പരിക്കേറ്റു. നാല് കാബിൻ ജീവനക്കാർ ഉൾപ്പെടെ 195 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനം കരിപ്പൂരിലെത്തിയത്

അപകടം അന്വേഷിച്ച എയർ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പൈലറ്റിന്റെ പിഴവിലേക്കാണ് വിരൽചൂണ്ടിയത്. എന്നാൽ, വിമാനത്താവളത്തിൻ്റെ പരിമിതികളും ആവശ്യമായ നിർദേശങ്ങളും പ്രത്യേകം പറഞ്ഞിരുന്നു. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ റൺവേയുടെ രണ്ടറ്റത്തുമുള്ള സുരക്ഷാപ്രദേശമായ റെസ ദീർഘിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പക്ഷിശല്യം തടയാൻ നടപടി സ്വീകരിച്ചു. അഗ്‌നിരക്ഷാസേനാ വാഹനത്തിൽ ക്യാമറകൾ സ്ഥാപിച്ചു. സെൻട്രൽലൈൻ ലൈറ്റ്, ടച്ച്സോൺ ലൈറ്റ് തുടങ്ങിയ ആധുനിക പ്രകാശസംവിധാനങ്ങൾ റൺവേയിൽ ഒരുക്കി. റീകാർപറ്റിങ് നടത്തി റൺവേ ബലപ്പെടുത്തി. പുതിയ എടിസി ടവർ നിർമിക്കാൻ പദ്ധതി തയ്യാറാക്കി. പ്രൈമറി റഡാർ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. റിപ്പോർട്ടിൽ നിർദേശിച്ച മിക്കകാര്യങ്ങളും വിമാനത്താവളത്തിൽ പൂർത്തിയാക്കിയെങ്കിലും വലിയ സർവീസുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

65 പേർ ഇപ്പോഴും ചികിത്സയിൽ

സംഭവത്തിൽ പരിക്കേറ്റ മിക്കവരും സാധാരണ ജീവിതത്തിലേക്കു മടങ്ങിയെങ്കിലും 65 പേർ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്നവരും ഇതിലുണ്ട്. നഷ്ടപരിഹാരത്തിനായി ഇന്ത്യ, ദുബായ്, അമേരിക്ക എന്നിവിടങ്ങളിലാണ് കേസുകൾ നടന്നത്. ഇതിൽ 90 ശതമാനം ക്ലെയിമുകളും എയർ ഇന്ത്യ ഒത്തുതീർത്തു. 12 ലക്ഷം മുതൽ 7.5 കോടി രൂപവരെയാണ് നഷ്‌ടപരിഹാരമായി എയർ ഇന്ത്യ എക്സ്പ്രസ് വിതരണംചെയ്‌തത്. 600 കോടി രൂപയാണ് ഇൻഷുറൻസ് ഇനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനു ലഭിച്ചത്.

രക്ഷകരായി ഒരു നാടാകെ

വിമാനം ഏതുസമയവും പൊട്ടിത്തെറിക്കാമെന്ന മുന്നറിയിപ്പോ കോവിഡ് ഭീതിയോ വകവെക്കാതെ ഒരു നാട് ഒന്നിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയതാണ് മരണസംഖ്യ കുറച്ചത്. പ്രദേശത്തുകാരുടെ ഓട്ടോറിക്ഷ മുതൽ ലോറി വരെ ആംബുലൻസുകളായി മാറി. പരിക്കു

കളുടെ ഗൗരവം കണ്ടറിഞ്ഞാണ് അവരെ വിവിധ ആശുപത്രികളിലേക്കു മാറ്റിയത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും പരിക്കേറ്റവരെ എത്തിച്ചു. ആ രക്ഷാപ്രവർത്തനത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് അഭിനന്ദനപ്രവാഹം ഇന്നും നിലച്ചിട്ടില്ല

ഈയൊരു വണ്ടി ഇറങ്ങിയതിനു ശേഷം ഓട്ടോറിക്ഷക്കാരുടെ പണി പകുതിയായി കുറഞ്ഞു ശരിയല്ലേ 🤔🤔
07/08/2025

ഈയൊരു വണ്ടി ഇറങ്ങിയതിനു ശേഷം ഓട്ടോറിക്ഷക്കാരുടെ പണി പകുതിയായി കുറഞ്ഞു ശരിയല്ലേ 🤔🤔

Address

Calicut
673527 673527

Telephone

+919846137591

Website

Alerts

Be the first to know and let us send you an email when Mango Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Mango Media:

Share

ചാലക്കുടിക്കാരന്‍ ചങ്ങാതി

മലയാളത്തിന്‍റെ മണി മുത്ത്