Viral Max Media

Viral Max Media ENTERTAINMENT

18/09/2025

ഋതുമോന് ചക്കരയുമ്മ കൊടുക്കാന്‍ ഇനി അവൾ ഇല്ലാ ... മകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് രാജേഷ്

അവസാന നാളുകളില്‍ കാറ്റടിച്ചാല്‍ പോലും വേദനിക്കുന്ന അവസ്ഥയായിരുന്നു എന്റെ കുഞ്ഞിന്.. ഇന്നും അവന്റെ ഓർമ്മകളിലാണ് ഞങ്ങൾ ജീവ...
18/09/2025

അവസാന നാളുകളില്‍ കാറ്റടിച്ചാല്‍ പോലും വേദനിക്കുന്ന അവസ്ഥയായിരുന്നു എന്റെ കുഞ്ഞിന്.. ഇന്നും അവന്റെ ഓർമ്മകളിലാണ് ഞങ്ങൾ ജീവിക്കുന്നത്.. മൂന്നാം തവണയും കാന്‍സര്‍ വന്നപ്പോഴാണ് അമൃത ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ശരീരം നന്നായി ക്ഷീണിച്ചിരുന്നു. കൈയ്യും കാലും ചലിപ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ. അവസാന കാലങ്ങളില്‍ ഇട്ടിരുന്ന ഷര്‍ട്ടിന്റെ ബട്ടന്‍ പോലും തനിച്ച് അഴിക്കാന്‍ പറ്റില്ലായിരുന്നു. ഒരു കാറ്റ് വന്നാല്‍ വേദനിക്കുന്ന ശരീരമായിരുന്നു. ഞങ്ങളെ വേദനിപ്പിക്കേണ്ട എന്ന് കരുതി ഒന്നും പറയില്ല. ഭക്ഷണം കഴിക്കാനും, മൂത്രം എടുത്ത് മാറ്റാനും വേണ്ടി ശരീരത്തില്‍ രണ്ട് തുള ഇട്ടിരുന്നു. വല്ലാത്ത ഒരു അവസ്ഥയായായിരുന്നു അത്.. അണപ്പല്ല് ഉരഞ്ഞ് നാവില്‍ മുറിവ് ഉണ്ടാവുന്നത്. തിരക്ക് പിടിച്ച ജീവിതത്തിന് ഇടയില്‍ അത് അത്ര കാര്യമാക്കിയില്ല, വല്ലാത്ത വേദന വന്നപ്പോഴാണ് ജിഷ്ണു ഡോക്ടറെ കാണിച്ചത്. മുറിവില്‍ ഫംഗസ് ഉണ്ടായാല്‍ ലുക്കോപ്ലാക്കിയ എന്ന കാന്‍സറിന് വഴിയൊരുക്കും എന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ ആര്‍സിസിയില്‍ പോയി കാണിച്ചു. എന്റോസ്‌കോപി ചെയ്തുവെങ്കിലും കുഴപ്പമില്ല എന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും വേദന വന്നു. എംആര്‍ഐ സ്‌കാനിങ് ചെയ്തപ്പോള്‍ കാന്‍സര്‍ ആണ് എന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. അത്യാവശ്യമായി സര്‍ജ്ജറി വേണം എന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ ആ സമയം ഏറ്റെടുത്ത രണ്ട് സിനിമകളുടെ തിരക്കിലായിരുന്നു ജിഷ്ണു. സര്‍ജ്ജറി കഴിഞ്ഞാല്‍ കുറച്ച് കാലത്തേക്ക് സംസാരിക്കാന്‍ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് ഡോക്ടര്‍മാരോട് സാവകാശം ചോദിച്ചു. പിന്നീട് ആ സർജറി നടത്തി, രോഗം മാറി എന്ന് കരുതി ഞങ്ങൾ സന്തോഷിച്ച് തുടങ്ങിയപ്പോഴാണ് തൊണ്ടയില്‍ ഒരു മുഴ പോലെ വന്ന് ശ്വാസം എടുക്കാന്‍ പോലും പ്രയാസമാണ് എന്ന അവസ്ഥ വന്നു. വീണ്ടും ഡോക്ടറുടെ അടുത്തേക്ക്. അത് കാന്‍സര്‍ ആണ് എന്ന് സ്ഥിരീകരിച്ചു. പിന്നീടങ്ങോട്ട് നരക ജീവിതമായിരുന്നു ഞങ്ങളുടേത്... ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് എല്ലാവരോടും സംസാരിച്ച് ഓടി നടന്ന മകന്‍ പെട്ടന്ന് ഒന്നും മിണ്ടാന്‍ പറ്റാതെ നില്‍ക്കുന്ന അവസ്ഥ ഏതെങ്കിലും അച്ഛന് കണ്ട് നില്‍ക്കാന്‍ കഴിയുമോ... അവന്റെ കൂടെ നിന്ന് അവസാന കാലം വരെയും എന്റെ കുഞ്ഞിനെ ഞാൻ തന്നെയാണ് നോക്കിയത് എന്നും കണ്ണുനീരോടെ അദ്ദേഹം പറയുന്നു

മകന്റെ മരണത്തോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിച്ചു. അതിന് ശേഷം പിന്നീടിങ്ങോട്ട് എല്ലാദിവസവും രാത്രി ഉറക്കഗുളിക ക...
18/09/2025

മകന്റെ മരണത്തോടെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിച്ചു. അതിന് ശേഷം പിന്നീടിങ്ങോട്ട് എല്ലാദിവസവും രാത്രി ഉറക്കഗുളിക കഴിച്ചാണ് ഞാൻ ഉറങ്ങുന്നത്.. അല്ലാതെ ഉറങ്ങാന്‍ കഴിയില്ല, ജീവിതത്തില്‍ ഏറ്റവും വേദന നല്‍കിയ സംഭവം.. 2009 മാര്‍ച്ച് 20നായിരുന്ന ശ്രീകുമാരന്‍ തമ്പിയുടെ മകനും സംവിധായകനുമായ രാജ്കുമാറിനെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മകന്റെ പുതിയ സിനിമ റിലീസ് ചെയ്യുന്നതിനാല്‍ വഴിപാട് നടത്താനായി അമ്പലത്തിലേക്ക് പോയിരുന്നു. പൂജാരിയോട് പ്രസാദം തരുന്ന സമയത്ത് താഴെവീണുപോയിരുന്നു. വല്ലാതെ വിഷമിപ്പിച്ച കാര്യമായിരുന്നു അത്. പോസ്റ്റ്‌മോര്‍ട്ടമൊക്കെ കഴിഞ്ഞ് ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് മകന്റെ മരണത്തെക്കുറിച്ച് അറിഞ്ഞത്. ലോകത്തിലൊരച്ഛന്റെയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യമാണ് എന്റെ ജീവിതത്തില്‍ അരങ്ങേറിയതെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. മകന്റേത് ആത്മഹത്യ ആണെന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നില്ല, പ്രിയദര്‍ശന്റെ അസോസിയേറ്റായാണ് മകന്‍ കരിയര്‍ തുടങ്ങിയത്. സംവിധാനത്തിലേക്ക് അവന്‍ സ്വയം ഇറങ്ങുകയായിരുന്നു, അച്ഛന്‍ സ്വന്തം സാമ്രാജ്യം സ്ഥാപിച്ചത് പോലെ ഞാന്‍ എന്റെ സാമ്രാജ്യം സ്ഥാപിക്കും എന്നായിരുന്നു അവൻ പറഞ്ഞിരുന്നത്, തെലുങ്കില്‍ 3 പടം ചെയ്തു അത് മൂന്നും ഹിറ്റ് സിനിമകൾ ആയിരുന്നു.. തെലുങ്കില്‍ നല്ല പേരായിരുന്നു അവന്. രണ്ടാമത്തെ സിനിമ ഗംഭീര വിജയമായിരുന്നു. നിരവധി അവസരങ്ങളായിരുന്നു ലഭിച്ചത്. മൂന്നാമത്തെ സിനിമയുടെ സമയത്തായിരുന്നു അവന്റെ വിയോഗം.. ഒരു മലയാളി പയ്യൻ വന്ന് അവിടെ ഹിറ്റുകൾ ചെയ്യുന്നത് ഇഷ്ടപ്പെടാത്തവർ ആകും എന്റെ മകന്റെ മരണത്തിന് പിന്നിൽ എന്നാണ് എനിക്ക് തോന്നിയത്.. അവൻ പോയതോടെ ഞാനും മരിച്ചു, ശേഷം ജീവിതത്തിൽ ഒരു ആഘോഷങ്ങളും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറയുന്നു....

Veena George ❤Veena George is an Indian politician and former journalist who currently serves as the Minister for Health...
18/09/2025

Veena George ❤

Veena George is an Indian politician and former journalist who currently serves as the Minister for Health and Woman and Child Development in Kerala, representing the Aranmula constituency since 2016. She is a member of the Communist Party of India (Marxist), previously worked with leading Malayalam news channels, and became the first female executive editor among regional news channels.

നരേന്ദ്രമോദിയാകാൻ ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയുടെ ജീവിതം സിനിമയാകുന്നു മാ വന്ദേ എത്തുക എട്ട് ഭാഷകളിൽ
17/09/2025

നരേന്ദ്രമോദിയാകാൻ ഉണ്ണി മുകുന്ദൻ പ്രധാനമന്ത്രിയുടെ ജീവിതം സിനിമയാകുന്നു മാ വന്ദേ എത്തുക എട്ട് ഭാഷകളിൽ

Kunju Neeli From Lokah ❤
17/09/2025

Kunju Neeli From Lokah ❤

17/09/2025

ആദ്യ പ്രസവത്തില്‍ തന്നെ മൂന്നു കുഞ്ഞുങ്ങളുടെ അമ്മ.. പകല്‍പ്പൂരത്തിലെ അനാമികയുടെ ജീവിത കഥ

"എനിക്ക് മർദനമേറ്റത് സ്റ്റാലിൻ്റെ റഷ്യയിൽ നിന്നല്ല, നെഹ്റുവിൻ്റെ ഇന്ത്യയിൽ വെച്ച്"; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ ...
17/09/2025

"എനിക്ക് മർദനമേറ്റത് സ്റ്റാലിൻ്റെ റഷ്യയിൽ നിന്നല്ല, നെഹ്റുവിൻ്റെ ഇന്ത്യയിൽ വെച്ച്"; പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

Rahul Easwar 👍
17/09/2025

Rahul Easwar 👍

Happy Birthday Narendra Modi ❤Narendra Modi's birthday is on September 17th. He was born in 1950 in Vadnagar, Gujarat, a...
17/09/2025

Happy Birthday Narendra Modi ❤
Narendra Modi's birthday is on September 17th. He was born in 1950 in Vadnagar, Gujarat, and in 2025, he is celebrating his 75th birthday.

സന്തോഷ് ജോർജ് കുളങ്ങരയോട് യോജിക്കുന്നുണ്ടോ ??
16/09/2025

സന്തോഷ് ജോർജ് കുളങ്ങരയോട് യോജിക്കുന്നുണ്ടോ ??

16/09/2025

സാമ്പത്തികബാധ്യത കൂടിയപ്പോള്‍ വിദേശത്തേക്കും പോയി...12 വര്‍ഷത്തോളം ഓട്ടോ ഓടിച്ചു.... ഒടുവില്‍ നേടിയെടുത്തത് കണ്ടോ

Address

Kochi

Alerts

Be the first to know and let us send you an email when Viral Max Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viral Max Media:

Share