Thefinalnews

Thefinalnews Thefinalnews is an online news portal for news enthusiasts without borders. Thefinalnews in real Thank you!
(608)

Any hate /abusing comments on religion or personal attacks will not be tolerated. Please restrain from making such statements or we will be forced to block you.

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് കവിത ലക്ഷ്മി. സ്ത്രീധനം സീരിയലിലെ പ്രകടന...
10/12/2025

മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരമാണ് കവിത ലക്ഷ്മി. സ്ത്രീധനം സീരിയലിലെ പ്രകടനം ഇന്നും മലയാളികൾ ഓർത്തിരിക്കുന്നതാണ്. സീരിയൽ അഭിനയത്തിൽ നിന്നും മാറ് ഇന്ന് ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കവിത.
മകളുടെ പഠനത്തിന് പണം കണ്ടെത്താനാണ് കവിത ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി നോക്കുന്നത്. മകനു വേണ്ടിയാണ് ആദ്യമായി സീരിയലിൽ നിന്നും മാറുന്നത്. മകന്റെ പഠനത്തിനായി തട്ടുകടയിട്ടു. ഇടയ്ക്ക് രണ്ടു മൂന്നു സിനിമകൾ ചെയ്തു. സീരിയലിലേക്ക് തിരിച്ചു വന്നപ്പോഴും പണം നൽകാൻ മടിയാണ്. 15 വർഷമായി 3000-3500 രൂപയാണ്. ഈ തുകയ്ക്ക് മകളുടെ പഠിത്തം നടക്കില്ല. വേണമെങ്കിൽ വന്ന് ചെയ്താൽ മതിയെന്ന് പറഞ്ഞു. ജീവിക്കാൻ വേണ്ടിയാണ് ഡെലിവറി ഗേളായതെന്ന് കവിത പറയുന്നു.ഒരാഴ്ചയിൽ 14000 രൂപയോളം ഉണ്ടാക്കാൻ സാധിക്കും. ഫീസടയ്ക്കാം, ലോണടയ്ക്കാം, അത്യാവശ്യം ചെലവുകൾ നടക്കും എന്നും കവിത പറയുന്നു. സീരിയലിലാണ് വരുമാനം കൂടുതൽ. പക്ഷേ, ആഭരണം, വസ്ത്രം, ചെരുപ്പ്
അങ്ങനെ എല്ലാ സാധനവും വാങ്ങണം. ചെലവാണ്. ഇവിടെയാണെങ്കിലും മേക്കപ്പ് വേണ്ട ഒന്നും വേണ്ടെന്നും കവിത പറഞ്ഞു.
ഇന്നിത്ര ഓർഡറെടുക്കണം ഉണ്ടാക്കണം എന്ന ചിന്തയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. അഭിനയിക്കുക എന്നത് സ്വപ്നമാണ്. അവസരം കിട്ടിയാലോ എന്ന് ചിന്തിക്കും. മകളുടെ പഠനം കഴിഞ്ഞ് ചെയ്യാമെന്നാണ് കരുതുന്നത്. ഇതിനടയിൽ ഡബ്ബിങും ചെയ്യുന്നുണ്ട്. എന്നും കവിത വ്യക്തമാക്കി.

ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും ഒക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവര...
10/12/2025

ആ കുട്ടി അന്ന് വീട്ടിലേക്ക് കയറിവന്ന ദിവസം അനുഭവിച്ച വിഷമവും സങ്കടവും ഒക്കെ കേട്ടപ്പോൾ അതിനകത്ത് പ്രതികളായിരുന്ന എല്ലാവരേയും കൊന്നുകളയണമെന്നാണ് എനിക്ക് തോന്നിയത്. പിന്നീട് സാവകാശം ആലോചിച്ചപ്പോൾ അവർക്ക് കിട്ടാവുന്ന മാക്സിമം ശിക്ഷ കിട്ടാനായി പ്രാർഥിച്ചു. വിധി വന്നു. ശിക്ഷ ഇതുവരെ പുറത്തുവന്നിട്ടില്ല. അവർക്ക് മാക്സിമം ശിക്ഷ കിട്ടണം. അതിനാൽ വിധിയിൽ ഞാൻ സന്തോഷവാനാണ്.
'ഗൂഢാലോചനയുടെ കാര്യം പിന്നീട് ഉയർന്നുവന്ന പ്രശ്നമാണ്. അതിനെ കുറിച്ച് മാധ്യമങ്ങൾക്കും പോലീസിനും കോടതിക്കും
അറിയാവുന്നതിനേക്കാൾ കൂടുതൽ എനിക്കറിയില്ല. അതിനാൽ അതിനെ കുറിച്ച് അഭിപ്രായം പറയുന്നതിൽ അർത്ഥമില്ല. കാരണം പൂർണമായി അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.
'ഈ കേസിനെ സംബന്ധിച്ച് എന്റെ ഭാഗത്ത് നിന്നുള്ള കോൺട്രിബ്യൂഷൻ എല്ലാം ഞാൻ ചെയ്തിട്ടുണ്ട്. അന്ന് ആ കൂട്ടി വീട്ടിൽ വന്നപ്പോൾ ബെഹ്റ സാറിനെ ഫോൺ ചെയ്ത് അറിയിക്കുന്നത് ഞാനാണ്. പിന്നീടാണ് പി.ടി. തോമസ് സർ ഒക്കെ വന്നത്. ഇടയ്ക്ക് എപ്പൊഴോ 'ഈ മാർട്ടിൻ എന്ന് പറയുന്ന ഡ്രൈവറെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കണം, അവന് നല്ല വേദനയുണ്ട്' എന്ന് പി.ടി. തോമസ് സർ പറഞ്ഞു. 'അതവിടെ നിൽക്കട്ടെ, എനിക്ക് അവനെ എന്തോ സംശയമുണ്ട്, അവന്റെ അഭിനയം ശരിയല്ല' എന്ന് അപ്പോൾ ഞാനാണ് പറഞ്ഞത്. ഞാൻ
നടനായതുകൊണ്ടാകാം എനിക്ക് അങ്ങനെ തോന്നിയത്. അതിനുശേഷം ഒരു നോർത്ത് ഇന്ത്യൻ പോലീസ് ഓഫീസർ വന്നപ്പോൾ അദ്ദേഹത്തോടും ഇക്കാര്യം പറയുകയും അങ്ങനെ മാർട്ടിനെ വണ്ടിയിൽ കയറ്റി
കൊണ്ടുപോകുകയുമായിരുന്നു.
'അതൊരു വലിയ കാര്യമാണെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം അതിൽ നിന്നായിരുന്നു എല്ലാ കാര്യങ്ങളുടേയും തുടക്കം. അതിനുശേഷം കോടതിയിലും പ്രോസിക്യൂഷനോടുമൊക്കെ എല്ലാ കാര്യങ്ങളും ഞാനും എന്റെ കുടുംബവും കിറുകൃത്യമായിട്ട് അറിയിച്ചിട്ടുണ്ട്. അതൊക്കെയാണ് എന്റെ വശത്ത് നിന്നുള്ള കോൺട്രിബ്യൂഷൻ. ഊഹങ്ങളും
തെറ്റിദ്ധാരണകളുമൊക്കെ ആയിരിക്കും നമ്മൾ ഓരോരുത്തരുടേയും മനസിൽ. അതിൽ ഏതാണ് ശരി എന്ന് നമുക്കറിയില്ല. കേസ് സുപ്രീം കോടതിയിലേക്ക് പോകുകയാണെങ്കിൽ എനിക്കറിയാവുന്ന കാര്യങ്ങൾ എന്തൊക്കെയാണോ അത് ഞാൻ തീർച്ചയായും അറിയിച്ചിരിക്കും.

കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസിൽ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽ സുലേഖബീവ...
10/12/2025

കൊല്ലം ചവറയിൽ മുത്തശ്ശിയെ ചെറുമകൻ കൊലപ്പെടുത്തിയ കേസിൽ പ്രതി സ്ഥിരമായി ലഹരിക്കടിമയെന്ന് പൊലീസ്. ചവറ വട്ടത്തറയിൽ സുലേഖ
ബീവിയാണ് കൊല്ലപ്പെട്ടത്. പ്രതിയെ തെളിവെടുപ്പിന് ശേഷം റിമാൻഡ് ചെയ്തു. പൊലീസ് കസ്റ്റഡിയിൽ. 28 കാരനായ ഷഹനാസ് ലഹരിക്ക് അടിമയാണ്. വീട്ടിൽ ഷഹനാസും ഉമ്മയും സഹോദരിയും മുത്തശ്ശിയുമാണ് ആണ് താമസിക്കുന്നത്. ലഹരി മരുന്നിനായി പണം ചോദിച്ചു പലപ്പോഴും ഷഹനാസ് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ടായിരുന്നു. പണം ചോദിച്ചു നൽകാത്തതിനാണ് കൊലപാതകം എന്നതാണ് പ്രാഥമിക നിഗമനം. മൃതദേഹം കട്ടിലിനടിയിലേക്ക് വലിച്ചിട്ട് നിലയിലാണ് കണ്ടെത്തിയത്. ഇയാളെ ചോദ്യം ചെയ്യുകയാണ്. മൃതദേഹം പോസ്റ്റുമാട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

ബർകത്ത് നഗറിലാണ് മോഷണമുണ്ടായത്. വിവാഹ ഷോപ്പിങ്ങിനായാണ് അമ്മയും മകളും പണവുമായി ഇറങ്ങിയത്...See More
10/12/2025

ബർകത്ത് നഗറിലാണ് മോഷണമുണ്ടായത്. വിവാഹ ഷോപ്പിങ്ങിനായാണ് അമ്മയും മകളും പണവുമായി ഇറങ്ങിയത്...See More

ചിത്രപ്രിയ, ഞായറാഴ്ച പുലർച്ചെ 2 മണിയോടെ മലയാറ്റൂരിലെ മർത്തോമ പാരിഷ് ഹാളിന് സമീപം അലൻ്റെ ബൈക്കിൽ സഞ്ചരിക്കുന്ന ..See More
10/12/2025

ചിത്രപ്രിയ, ഞായറാഴ്ച പുലർച്ചെ 2 മണിയോടെ മലയാറ്റൂരിലെ മർത്തോമ പാരിഷ് ഹാളിന് സമീപം അലൻ്റെ ബൈക്കിൽ സഞ്ചരിക്കുന്ന ..See More

രണ്ട് മണിക്കൂർ തെരുവിൽ അഭിനയിച്ചതിന്റെ നൂറിരട്ടി പതിനഞ്ച് ദിവസം കോടതി മുറിയിൽ അവൾ അനുഭവിച്ചു. മീഡിയയിൽ വരുമ്പോൾ അവൾ...
10/12/2025

രണ്ട് മണിക്കൂർ തെരുവിൽ അഭിനയിച്ചതിന്റെ നൂറിരട്ടി പതിനഞ്ച് ദിവസം കോടതി മുറിയിൽ അവൾ അനുഭവിച്ചു. മീഡിയയിൽ വരുമ്പോൾ അവൾ...

ആ സ്ത്രീയുടെ പ്രായപൂർത്തിയായ മകളെപ്പോലും നിരതദ്രവ്യമാക്കി വെച്ചുകൊണ്ടാണ് അയാൾ അവരെ നിശബ്ദയാക്കി ..See More
10/12/2025

ആ സ്ത്രീയുടെ പ്രായപൂർത്തിയായ മകളെപ്പോലും നിരതദ്രവ്യമാക്കി വെച്ചുകൊണ്ടാണ് അയാൾ അവരെ നിശബ്ദയാക്കി ..See More

ബെസ്റ്റ് ഫ്രണ്ട്സ് തമ്മിൽ കല്യാണം കഴിച്ചാലുള്ള ​ഗുണവും ദോഷവും ഓരോരുത്തരെ അനുസരിച്ചിരിക്കും. എല്ലാ ബെസ്റ്റ് ഫ്രണ്ട്സും കല...
10/12/2025

ബെസ്റ്റ് ഫ്രണ്ട്സ് തമ്മിൽ കല്യാണം കഴിച്ചാലുള്ള ​ഗുണവും ദോഷവും ഓരോരുത്തരെ അനുസരിച്ചിരിക്കും. എല്ലാ ബെസ്റ്റ് ഫ്രണ്ട്സും കല്യാണം കഴിച്ചാൽ അടിപൊളി ആകണമെന്നില്ല...See More

ദിലീപാണ് മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്. അതിനുള്ള കാരണം എന്താണെന്നും..See Mor...
10/12/2025

ദിലീപാണ് മഞ്ജു വാര്യരിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തത്. അതിനുള്ള കാരണം എന്താണെന്നും..See More

ട്രെയിൻ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആളില്ലാത്ത അടുത്ത സീറ്റിലേക്ക് കാൽ നീട്ടിയാണ് നവ്യ ഇരിക്കുന്നത്.നിരവധി പേരാണ്...
09/12/2025

ട്രെയിൻ യാത്രയിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ആളില്ലാത്ത അടുത്ത സീറ്റിലേക്ക് കാൽ നീട്ടിയാണ് നവ്യ ഇരിക്കുന്നത്.നിരവധി പേരാണ് നവ്യയുടെ ഭാ​ഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയത്. അടുത്തിടെ ഓസ്ട്രേലിയിലേക്കുള്ള വിമാന യാത്രയ്ക്ക് തലയിൽ മുല്ലപ്പൂ ധരിച്ചത് കാരണം വലിയ തുക പിഴ കൊടുക്കേണ്ടി വന്നതാണ്. ഇന്ത്യയിൽ റെയിൽവേയിലും ചില ചിട്ടവട്ടങ്ങൾ പാലിക്കുന്നത് നല്ലതാണെന്നാണ് കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ.കാലങ്ങൾക്ക് ശേഷമാണു വൃത്തിയുള്ള ഒരു ട്രെയിൻ ട്രാൻസ്‌പോട്ടേഷൻ സിസ്റ്റത്തിലേക്ക് നമ്മൾ മാറുന്നത് അവിടെ ബേസിക് മര്യാദ ഇല്ലാതെ നിങ്ങളെ പോലുള്ള സെലിബ്രിറ്റികൾ ചെയ്യുന്നത് മോശമാണ്. മുല്ലപ്പൂവ് പോലുള്ള ചെറിയ പ്രശ്നത്തിന് വിദേശ രാജ്യത്ത് നിങ്ങൾക്ക് ഫൈൻ കിട്ടിയതോർക്കുന്നില്ലേ, അത്ര ഇല്ലെങ്കിലും ബേസിക് മര്യാദ നിങ്ങൾക്ക് റെയിൽവേയിലും പാലിക്കാം എന്നാണ് ഒരാളുടെ കമന്റ്. കാലും നീട്ടി ഇരുന്ന് അടുത്ത സ്റ്റോപ്പ് എത്തുമ്പോ ഫൈനും മേടിക്കും, മാഡം വീട്ടിലെ വണ്ടി അല്ല അത്, കാൽ ചെയറിൽ വെച്ച് ഇരിക്കാൻ എന്നിങ്ങനെയും കമന്റുകളുണ്ട്. ചിലർ ഇന്ത്യൻ റെയിൽവേയെ ടാ​ഗ് ചെയ്യുന്നുമുണ്ട്.ഓസ്ട്രേലിയയിലെ മെൽബൺ വിമാനത്താവളമാണ് നവ്യ നായർക്ക് ഒന്നേ കാൽ ലക്ഷം രൂപ പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടിക്ക് എത്തിയതായിരുന്നു നവ്യ നായർ. 15 സെന്റി മീറ്റർ നീളമുള്ള നവ്യ കെെവശം വെച്ചത്. നവ്യ അഭിമുഖങ്ങളിൽ ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.പരിപാടി വളരെ മുന്നേ പറഞ്ഞതാണ്. തിരുവോണമാണെന്ന് മനസിൽ പോയില്ല. സെപ്റ്റംബർ അഞ്ചിന് ഡേറ്റ് കൊടുത്തു. തിരുവോണം ഫ്ലെെറ്റിലായി. ഒന്ന് ആഘോഷിക്കാം, സെറ്റ് മുണ്ടും മുല്ലപ്പൂവുമൊക്കെ സെറ്റാക്കി. ആദ്യം പ്ലാസ്റ്റിക് പൂവാണ് ആദ്യം വെച്ചത്. എടീ അച്ഛൻ ഇന്നലെ വാങ്ങിച്ച് തന്ന പൂവാണ്, നീ വെക്കാതെ പോയാൽ വിഷമമാകുമെന്ന് അമ്മ പറഞ്ഞു. രണ്ട് മുഴമുണ്ട്, ഇത് നീ രണ്ടായി കട്ട് ചെയ്ത് ഇവിടെ നിന്ന് അങ്ങോട്ട് പോകുമ്പോൾ ഒരു കഷ്ണം വെച്ചോ. അവിടെ നിന്നും പോകുമ്പോൾ അടത്ത കഷ്ണം വെക്കാമെന്നും അമ്മ പറഞ്ഞു. ഓക്കെ, സെറ്റ് എന്ന് ഞാനും.

എയർപോർട്ടിൽ ചെന്നപ്പോൾ അവിടെയുള്ള സ്റ്റാഫുകളെല്ലാം വന്ന് ഫോട്ടോയെടുത്തു. വളരെ ഹാപ്പിയായി. എന്നാൽ ഓസ്ട്രേലിയയിൽ എയർപോർട്ടിലെത്തിയപ്പോൾ തനിക്ക് ഫെെൻ വന്നെന്നാണ് നവ്യ നായർ പറഞ്ഞത്. ഓസ്ട്രേലിയയുടെ ജെെവ സുരക്ഷാ നിയമപ്രകാരം മൂല്ലപ്പൂ രാജ്യത്തേക്ക് കൊണ്ട് വരുന്നത് നിയമവിരുദ്ധമാണ്.

ദിലീപിനെ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ്. നടൻ ലാൽ പലതവണ ഭീഷണിപ്പെടുത്തി. സത്യസന്ധമായ കാര്യങ്ങൾ..See More
09/12/2025

ദിലീപിനെ ചതിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കെണിയാണ് ഈ കേസ്. നടൻ ലാൽ പലതവണ ഭീഷണിപ്പെടുത്തി. സത്യസന്ധമായ കാര്യങ്ങൾ..See More

ഒതുക്കിയാൽ ഒതുങ്ങുന്നയാളല്ല ദിലീപെന്നും നടൻ അമ്മയിലേക്ക് തിരിച്ച് വന്നേക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഞാൻ എന്തിന് ദിലീപ് ക...
09/12/2025

ഒതുക്കിയാൽ ഒതുങ്ങുന്നയാളല്ല ദിലീപെന്നും നടൻ അമ്മയിലേക്ക് തിരിച്ച് വന്നേക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഞാൻ എന്തിന് ദിലീപ് കേസിലെ കോടതി വിധിയിൽ പ്രതിഷേധിക്കണം. സംഭവത്തിൽ ഏറ്റവും കൂടുതൽ തെറ്റ് ചെയ്തയാളെ കോടതി ശിക്ഷിച്ചില്ലേ. ആദ്യത്തെ ആറ് പ്രതികളേയും ശിക്ഷിച്ചില്ലേ. അത് പറയാതെ ദിലീപിനെ വെറുതെ വിട്ടുവെന്ന് മാത്രം എല്ലാവരും പറയുന്നത് എന്തിനാണ്.

Address

No. 08/141, Narakathukudy, Thuruthy P O , Pralayakkad, Thuruthy Kunnathunad
Kochi
683545

Alerts

Be the first to know and let us send you an email when Thefinalnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thefinalnews:

Share

Category