15/06/2025
ആർക്കും തകർക്കാനാകാത്ത മൈ പ്രണ്ടിന്റെ സുന ; അടിമക്കണ്ണൻ ഇസ്രായേലിന് സുരക്ഷക്കായി നൽകിയ F35 യുദ്ധ വിമാനം വെടിവെച്ച് ഇടുന്ന ലോകത്തെ ആദ്യ രാജ്യമായി ഇറാൻ🚩
ഇസ്രായേൽ എന്ന സയണിസ്റ്റ് തീവ്രവാദ രാഷ്ട്രം ആദ്യമായ കിടക്കപ്പായയിൽ തൂറിയ കാഴ്ച! ഒപ്പം ഇറാന്റെ യു റേനിയം ഏറിച്ച്മെന്റെ പ്ലാന്റും, ആറ്റംബോംമ്പും നിർവീര്യമാക്കാൻ ജൂതനെ കൂട്ടുപിടിച്ച മൈ പ്രണ്ടും!
ദേ കിടക്കുന്നു അമേരിക്കയുടെ അഭിമാനം Lockheed Martin നിർമ്മിച്ച F 35 അഞ്ചാം തലമുറ യുദ്ധവിമാനം., 10000 കോടി രൂപ വിലമതിക്കുന്ന അമേരിക്കയുടെ വെള്ളാന.
എന്തൊക്കെ തള്ളായിരുന്നു 0.0004 റഡാർ ക്രോസ് സെക്ഷൻ, സ്റ്റെൽത്ത് സാങ്കേതികവിദ്യ, സൂപ്പർ ക്രൂയിസിംഗ്, വെർട്ടിക്കൽ ലാൻഡിങ് ആൻഡ് ടേക്ക് ഓഫ്... ലോകത്ത് ഒരു റഡറിനും കണ്ടുപിടിക്കാൻ സാധിക്കില്ല... അവസാനം ദേ കിടക്കുന്നു.
പണ്ട് ലാദനെ വളർത്തി വലുതാക്കി യുദ്ധം ചെയ്യാനൊക്കെ പഠിപ്പിച്ച് അവസാനം കൊല്ലാൻ റഡാറുകൾ കാണാതെ പാകിസ്ഥാനിലേക്ക് പോയ സ്റ്റേൽത്ത് ഹെലികൊപ്റ്റർ മാതൃകയിലുള്ള ലോകത്തിലെ ഒരാൾക്കും തൊടാനാകാത്ത ബീമാനങ്ങൾ തവിടു പൊടിയായി എന്ന് സ്ഥിരീകരിക്കുന്നു ലോക രാജ്യങ്ങൾ.
മൈ പ്രണ്ടിന്റെ അണ്ഡം കീറുന്ന രീതിയിൽ ആയുധ വിപണിയിലേറ്റ അടിയാണിത്.
എഫ്-35 വിമാനങ്ങൾ വെടിവെച്ചിടാൻ കഴിയുമോ?
ഇല്ല എന്നാണ് ലോക പോലീസും, അടിമക്കണ്ണായ ഇസ്രായേലും പറയുന്നത്.
ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളിലൊന്നായാണ് F-35 ലൈറ്റ്‌നിംഗ് lll വിപണനം ചെയ്യപ്പെടുന്നത്. റഡാർ ഒഴിവാക്കുന്ന സ്റ്റെൽത്ത് സാങ്കേതികവിദ്യ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ, സെൻസറുകൾ തുടങ്ങി ജട്ടി വരെ കണ്ടെത്താൻ സാധിക്കുമെത്രെ.. ദ ദാണ് രണ്ടെണ്ണം ഇറാൻ തവിടു പൊടിയാക്കിയത്.
മനുഷ്യ രക്തം കുടിക്കാൻ വലയുണ്ടാക്കി കാത്തിരികുന്നത് ഈ എട്ടുകാലിയാണ് ; ലോക പൊലീസായ അമേരിക്കയുടെ നേതൃത്വത്തിൽ മുസ്ലീം വംശജരുടെ വംശഹത്യകൾ നടത്തുന്നത്..
ലോക മഹായുദ്ധങ്ങള്‍ക്ക് ശേഷം ചിന്നഭിന്നമായ ഇസ്രായേൽ സമൂഹത്തെ ഒന്നിച്ച് നിര്‍ത്തി ഒരു രാജ്യമാക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച തലകള്‍ അമേരിക്കയുടേതും, ബ്രിട്ടന്റേതും ആണ്.
അന്നു പലസ്തീനെ കീറി മുറിച്ച് ഇസ്രയെല്‍ എന്ന രാജ്യം ഉണ്ടാക്കുമ്പോള്‍, ഫലഭൂയിഷ്ട്മായ സ്ഥലമെല്ലാം ഇസ്രയെലിനും, ഒന്നിനും കൊള്ളാത്ത തരിശുഭൂമികള്‍ പലസ്തീനുമായി വീതം വെച്ചിടത്ത് തുടങ്ങുന്നു പലസ്തീനിയുടെ പോരാട്ടങ്ങള്‍....എത്രയെത്ര സമരങ്ങള്‍......? എത്രയെത്ര മരണങ്ങള്‍.....?
തലചായ്ക്കാന്‍ സ്വന്തം മണ്ണിനു വേണ്ടി ഇതുപോലെ സമരം ചെയ്ത, കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനത ലോക ചരിത്രത്തില്‍ വേറെയില്ല.
ഇന്ത്യയോട് ചെയ്ത അതേ നയമാണു ബ്രിട്ടന്‍ ഇവിടേയും ചെയ്തത്..അമേരിക്ക അതിനു കൂട്ടു നിന്നു.., എന്ത്കൊണ്ട് അമേരിക്കയെയും, ബ്രിട്ടനേയും ആശ്രയിക്കുന്നു എന്ന് ചോദ്യത്തിനു ഉത്തരം ക്രൂരമാണ്.
ഇസ്രായേലിനു അണു ബോമ്പ് ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാല്‍ ഇറാഖി നെതീരെ യുദ്ധ്ത്തിനു പുറപ്പെട്ട അമേരിക്കയോ, ബ്രിട്ടനോ, ഇസ്രായേലിനെതിരെ മിണ്ടില്ല.
യഥാർത്ഥത്തിൽ അമേരിക്കയുടെ ആയുധപ്പുരയാണ് ഇസ്രായേൽ. ഇറാന്റെ കാര്യത്തിലും ഇതു തന്നെയാണു സ്ഥിതി.അണുവായുധ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കുവാന്‍ പോലും ഇസ്രായേൽ തയ്യാറല്ല എന്നത് മാത്രം മനസിലാക്കിയാൽ മതി ഇസ്രായേൽ ആരുടെ കളിപ്പാവയാണെന്നത് മനസിലാക്കാം.
അമേരിക്കന്‍ ചെയ്തികളെ കുറിച്ച് പറഞ്ഞാലും പറഞ്ഞാലും തീരില്ല.
യു.എന്നില്‍ പോലും എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് അമേരിക്കയാണു. ഇറാക്ക് യുദ്ധം നല്ല ഉദാഹരണം. ആരെ എപ്പോള്‍ ഉപരോധിക്കണം എന്ന് അവര്‍ തീരുമാനിക്കും. യു.എന്‍ അതു നടപ്പാക്കും. ഇന്‍ഡ്യയുടെ ചേരി ചേരാ നയം പോലും ഇപ്പോള്‍ തീരുമാനിക്കുന്നത് അമേരിക്കയാണെന്ന സ്ഥിതിയാണ്. നമ്മള്‍ ചേരിചേരാക്കാര്‍ പോലും ഇപ്പോള്‍ മിണ്ടുന്നില്ല. മോഡി പുതിയ നാളെ വാഗ്ദാനം ചെയ്യുന്നത് അമേരിക്കയെ നോക്കിയാണ്.
അറബു രാജ്യങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യണമെന്നണ്ട്. പക്ഷെ അതിനെല്ലാം യു. എന്‍ എന്ന പരിമിതിയും, പിന്നെ ലോക എട്ടുകാലികളുടെ ഭീഷിണികളും ഉണ്ടെന്ന് ഓര്‍ക്കുക.
വലയിൽ കുടുങ്ങിയ ഇറാഖിനെ സഹായിക്കാന്‍ കഴിയാത്ത ലോക ജനതയുടെ നിസ്സഹായവസ്ഥ നമുക്ക് ഇവിടെയും കാണാം.
എവിടെയും നരകയാതനകളും, പീഢനങ്ങളും,വിശപ്പും, ദാരിദ്ര്യവും, പട്ടിണി മരണങ്ങളും, കാത്തിരിക്കുന്നത് സാധാരണ ജനതയെ ആണ്. അതു ലോകനീതി നടപ്പിലാക്കുന്നവരുടെ നിയമസംഹിതയുടെ ഭാഗമാണ്.
# #
അഡ്വ ശ്രീജിത്ത് പെരുമന